Sunday, August 21, 2011

Saturday, August 20, 2011

All Indians should fight for justice


Anna Hazare says bring back the Black Money.
Do u know what will happen if
1,456 Lac Crores comes back.
1. India will be Financialy No.1.
2. Each district will get 60,000 crores, and each village will get 100 Crores.
3. No need to pay taxes for next 20 years.
4. Petrol 25 Rs,
Diesel 15 Rs,
Milk 8 Rs.
8. 28,000 kms Rubber road (like in Paris) can be made.
9 2000 hospitals(with all facilities) all medicine Free
10     95 crore people will have their own house..
Support Anna Hzare

Thursday, August 18, 2011

Parumala Pally: കോലഞ്ചേരി പള്ളി: ഉത്തരവിന്‌ സ്‌റ്റേ

Parumala Pally: കോലഞ്ചേരി പള്ളി: ഉത്തരവിന്‌ സ്‌റ്റേ: കൊച്ചി: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ പുറപ്പെടുവിച്ച ഉത്തരവ്‌ പള്ളിക്കേസുകള്‍ക്കായുള്ള പ്ര...

The Hindu : Opinion / Editorial : Corrupt, repressive and stupid

The Hindu : Opinion / Editorial : Corrupt, repressive and stupid

The Hindu : News / National : Don’t take long to bring in strong Lokpal Bill: Anna

The Hindu : News / National : Don’t take long to bring in strong Lokpal Bill: Anna

Manorama Online | Malayalam News | India |

Manorama Online | Malayalam News | India |

Manorama Online | Home |

Manorama Online | Home |

Manorama Online | Home |

Manorama Online | Home |

പ്രകാശം: ഹസാരെയുടെ അറസ്‌റ്റില്‍ രണ്ടാംദിനവും രാജ്യമെങ്ങും പ...

പ്രകാശം: ഹസാരെയുടെ അറസ്‌റ്റില്‍ രണ്ടാംദിനവും രാജ്യമെങ്ങും പ...: പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെയെ അറസ്‌റ്റ് ചെയ്‌തതിനെതിരേ തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യമെങ്ങും ശക്‌തമായ പ്രതിഷേധം അലയടിച്...

ഹസാരെയുടെ അറസ്‌റ്റില്‍ രണ്ടാംദിനവും രാജ്യമെങ്ങും പ്രതിഷേധം




പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെയെ അറസ്‌റ്റ് ചെയ്‌തതിനെതിരേ തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യമെങ്ങും ശക്‌തമായ പ്രതിഷേധം അലയടിച്ചു. ജമ്മുകാശ്‌മീര്‍, പഞ്ചാബ്‌, ഹരിയാന, ചണ്ഡിഗഡ്‌, മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌, ഡല്‍ഹി, ഒറീസ, ആന്ധ്രാപ്രദേശ്‌, കര്‍ണാടക, ഛത്തീസ്‌ഗഡ്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങളും ധര്‍ണകളും നടത്തി.

ബംഗളുരുവില്‍ ഐ.ഐ.എം, ഐ.ഐ.ടി. കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ അണ്ണാ ഹസാരെയ്‌ക്കു പിന്തുണ പ്രഖ്യാപിച്ച്‌ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും ഫ്രീഡം പാര്‍ക്കില്‍ ഒരുമിച്ചു കൂടുകയും ഹസാരെയുടെ ചിത്രം ആലേഖനം ചെയ്‌ത ടീ ഷര്‍ട്ടുകള്‍ ധരിക്കുകയും ചെയ്‌തു. ഐ.ഐ.എസിലെ വിദ്യാര്‍ഥികള്‍ കാമ്പസില്‍നിന്ന്‌ ഫ്രീഡം പാര്‍ക്കിലേക്കു സൈക്കിള്‍ റാലി നടത്തി. 600 വിദ്യാര്‍ഥികള്‍ ഒപ്പുവച്ച ബാനറും വഹിച്ചായിരുന്നു റാലി. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ചു.

ശക്‌തമായ ലോക്‌പാല്‍ ബില്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുംവരെ ഒരുനേരം ഭക്ഷണം വേണ്ടെന്നുവയ്‌ക്കാന്‍ ഐ.ഐ.എം. അധ്യാപകര്‍ തീരുമാനിച്ചു. കര്‍ണാടകയിലെ പ്രതിഷേധത്തില്‍ സുപ്രീംകോടതി മുന്‍ ജഡ്‌ജി സന്തോഷ്‌ ഹെഗ്‌ഡെയും പങ്കെടുത്തു.

അഹമ്മദാബാദ്‌, ഗാന്ധിനഗര്‍, ഗുവാഹത്തി, ഹൈദരാബാദ്‌ എന്നീ ഐ.ഐ.ടികളിലെ വിദ്യാര്‍ഥികള്‍ ഹസാരെയെ പിന്തുണച്ച്‌ ഓണ്‍ലൈന്‍ പെറ്റീഷനുകള്‍ സമര്‍പ്പിച്ചു. ബി.എന്‍.എം.ഐ.ടി. കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ക്ലാസ്‌മുറികള്‍ വിട്ടതോടെ കോളജിന്‌ അവധി നല്‍കി. ലോകപാല്‍ ബില്‍ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാത്ത കുട്ടികള്‍ വരെ ഹസാരെയ്‌ക്കു പിന്തുണയുമായി രംഗത്തെത്തി.

ദക്ഷിണമുംബൈയിലെ ആസാദ്‌ മൈതാനത്ത്‌ ഇന്നലെ പ്രതിഷേധധര്‍ണ നടന്നു. 'ഇന്ത്യ എഗന്‍സ്‌റ്റ് കറപ്‌ഷന്‍' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്കു പുറമേ യുവാക്കളും മില്‍ തൊഴിലാളികളും പരിപാടിയില്‍ അണിനിരന്നു. രാവിലെ മുതല്‍തന്നെ ആസാദ്‌ മൈതാനത്തേക്ക്‌ ആളുകള്‍ ഒഴുകിയെത്തി. വിമുക്‌തഭടനായ അണ്ണാഹസാരെയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുന്‍സൈനിക ഉദ്യോഗസ്‌ഥര്‍ പൊവായയില്‍ ഒത്തുകൂടി. ഇടതു ട്രേഡ്‌ യൂണിയനുകളും ആസാദ്‌ മൈതാനത്തെ പ്രതിഷേധപരിപാടിയില്‍ അണിനിരന്നു. ദേശഭക്‌തി ഗാനങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട്‌ മൈതാനം മുഖരിതമായിരുന്നു.

ഛത്രപതി ശിവാജി ടെര്‍മിനസിനു വെളിയില്‍ റെയില്‍വേ തൊഴിലാളികള്‍ യോഗം ചേര്‍ന്ന്‌ ഹസാരെയ്‌ക്കു പിന്തുണ പ്രഖ്യാപിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നു നാഷണല്‍ റെയില്‍വേ മസ്‌ദൂര്‍ യൂണിയന്‍ സെക്രട്ടറി വേണു നായര്‍ പറഞ്ഞു.

ഗുജറാത്തില്‍ കോടതി ബഹിഷ്‌കരിക്കാനുള്ള അഭിഭാഷകരുടെ നീക്കം ചീഫ്‌ ജസ്‌റ്റിസ്‌ തടഞ്ഞു. കോടതിയിലേക്കു രാഷ്‌ട്രീയം വലിച്ചിഴയ്‌ക്കരുതെന്നും കേസുകള്‍ മാറ്റിവയ്‌ക്കാനാവില്ലെന്നും ചീഫ്‌ ജസ്‌റ്റില്‍ എസ്‌.ജെ. മുഖോപാധ്യയയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

ഹൈദരാബാദില്‍ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയ ടി.ഡി.പി. നേതാവ്‌ ചന്ദ്രബാബു നായിഡുവിനേയും അനുയായികളേയും കസ്‌റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയെ ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണു ടി.ഡി.പിയുടെ അഭിപ്രായമെന്നു ചന്ദ്രബാബു നായിഡു വ്യക്‌തമാക്കി.

ഇന്‍ഡോറില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ജൂഡീഷ്യറിയെ ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചു ഡല്‍ഹിയില്‍ ആറു ജില്ലാ കോടതികളിലും അഭിഭാഷകര്‍ സമരം നടത്തി. ഒറീസാ നിയമസഭയില്‍ ബി.ജെ.പി, ബി.ജെ.ഡി എം.എല്‍.എമാര്‍ ബഹളം വച്ചതിനെ തുടര്‍ന്നു രണ്ടുതവണ സഭ തടസപ്പെട്ടു. തമിഴ്‌നാട്ടിലെ അഡയാറില്‍ മുന്നൂറോളം പേര്‍ നിരാഹാരം അനുഷ്‌ഠിച്ചു. ഝാര്‍ഖണ്ഡിലും പ്രതിഷേധം രൂക്ഷമാണ്‌. ബിഹാറില്‍ 'ഇന്ത്യ എഗന്‍സ്‌റ്റ് കറപ്‌ഷന്‍' പ്രവര്‍ത്തകര്‍ ഇന്നുമുതല്‍ ശക്‌തമായ പ്രതിഷേധപരിപാടികള്‍ നടത്തും. ജമ്മുവില്‍ നൂറുകണക്കിനാളുകള്‍ ജമ്മു-പത്താന്‍കോട്ട്‌ ഹൈവേയില്‍ പ്രകടനം നടത്തി. ലേയില്‍ ധര്‍ണ സംഘടിപ്പിക്കപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ അണിനിരന്നു.

അഴിമതിക്കെതിരായ ഹസാരെയുടെ സമരത്തിനു യു.പി. മുഖ്യമന്ത്രിയും ബി.എസ്‌.പി. നേതാവുമായ മായാവതി പിന്തുണ പ്രഖ്യാപിച്ചു.

പ്രകാശം: സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് കവാടത്തിലേക്ക...

പ്രകാശം: സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് കവാടത്തിലേക്ക...: ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ചുനടത്തി. പാര്‍ലമെന്റിന്റെ പ്രധാന ...

സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് കവാടത്തിലേക്ക് ഇരച്ചുകയറി


  • ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ചുനടത്തി. പാര്‍ലമെന്റിന്റെ പ്രധാന കവാടംവരെ സിപിഐ എം പ്രവര്‍ത്തകര്‍ ഇരച്ചുകയറി. രണ്ടുസുരക്ഷാ ബാരിക്കേഡുകള്‍ തള്ളിമാറ്റി മുന്നേറിയ പ്രവര്‍ത്തകര്‍ സുരക്ഷാഭടന്മാരെ അമ്പരപ്പിച്ചുകൊണ്ട് പ്രധാനകവാടത്തിനു തൊട്ടുമുന്നില്‍വരെയെത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ജനാധിപത്യപരമായി സമരം ചെയ്യാന്‍ അനുവദിക്കാത്ത യുപിഎ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു മാര്‍ച്ച്. സമാധാനപരമായി സമരം നടത്താന്‍ ശ്രമിച്ച അണ്ണാഹസാരെയെ അറസ്റ്റുചെയ്തത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കിയ മാര്‍ച്ച് വി പി ഹൗസില്‍നിന്നു ആരംഭിച്ച് റഫിമാര്‍ഗ് വഴി പാര്‍ലമെന്റ് കവാടത്തിലേക്ക് കടക്കുകയായിരുന്നു. സാധാരണ പാര്‍ലമെന്റിന്റെ പരിസരത്തേക്കെങ്ങും പ്രകടനം കടത്തിവിടാറില്ല. സിപിഐ എം പ്രകടനം കവാടത്തില്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തി. ഇവരെ അറസ്റ്റുചെയ്ത് നീക്കി. ആറുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇവരെ റിമാന്‍ഡുചെയ്ത് തിഹാര്‍ ജയിലിലേക്കയച്ചു.

പ്രകാശം: ഉറക്കമൊഴിഞ്ഞും ആയിരങ്ങള്‍ തിഹാറിനു മുന്നില്‍

പ്രകാശം: ഉറക്കമൊഴിഞ്ഞും ആയിരങ്ങള്‍ തിഹാറിനു മുന്നില്‍: അണ്ണ ഹസാരെയെ തിഹാര്‍ ജയിലിലടച്ചതറിഞ്ഞ് ജയിലിനു മുന്നില്‍ രാപ്പകലില്ലാതെ കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍ . ചൊവ്വാഴ്ച സന്ധ്യയോടെയാണ് ജയിലി...

ഉറക്കമൊഴിഞ്ഞും ആയിരങ്ങള്‍ തിഹാറിനു മുന്നില്‍


  • അണ്ണ ഹസാരെയെ തിഹാര്‍ ജയിലിലടച്ചതറിഞ്ഞ് ജയിലിനു മുന്നില്‍ രാപ്പകലില്ലാതെ കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍ . ചൊവ്വാഴ്ച സന്ധ്യയോടെയാണ് ജയിലിനുമുന്നില്‍ നൂറുകണക്കിനു ഹസാരെ അനുയായികള്‍ എത്തിയത്. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും മെഴുകുതിരി കത്തിച്ചും ഉറങ്ങാതെ കാത്തിരുന്നു. അണ്ണ ഹസാരെയെ പുറത്തുവിടണമെന്നായിരുന്നില്ല ഇവരുടെ മുദ്രാവാക്യം, പുറത്തുവിടണ്ട എന്നായിരുന്നു. ബുധനാഴ്ച രാത്രിയോടെ ജയിലിനുമുന്നിലുള്ള പ്രക്ഷോഭകരുടെ എണ്ണം ആയിരങ്ങളായി. ജനസഞ്ചയം പെരുകുകയും രാജ്യവ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ അറസ്റ്റ് അബദ്ധമായി എന്ന് സര്‍ക്കാര്‍വൃത്തങ്ങളില്‍ ചര്‍ച്ചയായി. കൂടുതല്‍ പ്രതിഷേധം ഉണ്ടാവുന്നതിനു മുമ്പ് ഹസാരെയെ പുറത്തുവിടണമെന്ന് യുപിഎ ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശിച്ചു. രാത്രി എട്ടോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. ഹസാരെയെ വിട്ടയക്കാന്‍ ജയിലധികൃതരോട് മജിസ്ട്രേട്ടിന്റെ ഉത്തരവു സഹിതം ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. ജയില്‍സൂപ്രണ്ട് നേരിട്ടെത്തി ഹസാരെയെ മോചിപ്പിച്ചതായി അറിയിച്ചു. താന്‍ പുറത്തുപോയാല്‍ പിന്നെയും അറസ്റ്റു ചെയ്യപ്പെടുമെന്നും നിരാഹാരം അനുവദിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു.
  • ജയിലില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ പൗരസമൂഹ പ്രതിനിധികള്‍ ജയിലിനു മുന്നിലുള്ള ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. ഹസാരേക്ക് ജയിലില്‍നിന്ന് പുറത്തുപോവേണ്ട, സമരസ്വാതന്ത്ര്യമാണ് വേണ്ടത് എന്നായിരുന്നു തുടര്‍ന്നുള്ള ആവശ്യം. ചാനലുകള്‍ അര്‍ധരാത്രിയും തിഹാര്‍ ജയിലിനുമുന്നിലുള്ള സംഭവങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തു. ജയിലിനുമുന്നിലെ ജനക്കൂട്ടം സര്‍ക്കാരിന് ആശങ്കയുണ്ടാക്കിയതോടെയാണ് ഹസാരെയെ എങ്ങനെയും പുറത്തുകടത്താന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ , രാത്രിതന്നെ ഹസാരെയെ മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. രാത്രി ഹസാരെയെ മോചിപ്പിച്ച് അദ്ദേഹത്തെ മഹാരാഷ്ട്രയിലേക്ക് കടത്താനുള്ള സാധ്യതയും പൗരസമൂഹപ്രവര്‍ത്തകര്‍ മുന്‍കൂട്ടി കണ്ടിരുന്നു. രാംദേവിനെ രാത്രി അറസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഡല്‍ഹി അതിര്‍ത്തി കടത്തിയിരുന്നു. ഈ അനുഭവം ഉള്ളതിനാലാണ് ഉറക്കമൊഴിച്ചും അനുയായികള്‍ ജയില്‍ ഗേറ്റിനുമുന്നില്‍ കുത്തിയിരുന്നത്. പല സമരവും ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നുവെങ്കില്‍ ചൊവ്വാഴ്ച രാത്രി തിഹാര്‍ ജയിലിനുമുന്നില്‍ തടിച്ചുകൂടിയവര്‍ തങ്ങളുടെ നേതാവിനെ വിടരുത് എന്നാണ് ആവശ്യപ്പെട്ടത്.

ഉപാധിവച്ചവര്‍ ഹസാരെയുടെ ഉപാധിക്ക് വഴങ്ങി


  • അണ്ണ ഹസാരെയുടെ പ്രക്ഷോഭത്തെ നേരിടുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പാളി. രാംദേവിനെ നേരിട്ടതുപോലെ അണ്ണ ഹസാരെയുടെ സമരത്തെയും കൈകാര്യംചെയ്യുമെന്ന് ഹുങ്ക് കാട്ടിയ സര്‍ക്കാര്‍ ഇപ്പോള്‍ അദ്ദേഹത്തിനു മുമ്പില്‍ യാചിക്കുന്ന നാണക്കേടിലെത്തി. പ്രധാനമന്ത്രിയുടെയും യുപിഎ സര്‍ക്കാരിന്റെയും വിശ്വാസ്യത തകര്‍ന്നതോടെ സര്‍ക്കാരിന്റെ ദൗര്‍ബല്യം കൂടുതല്‍ പ്രകടമായി. സമരം നടത്തുന്നതിന് ഉപാധികളുടെ വലയം തീര്‍ത്ത സര്‍ക്കാരിന് ഒറ്റ ദിവസത്തിനകം അതൊക്കെ പിന്‍വലിക്കേണ്ടിവന്നു. ലോക്പാല്‍ ബില്ലിനെതിരെ സമരം നടത്താന്‍ രാംലീല മൈതാനി അനുവദിക്കാന്‍ തയ്യാറായ സര്‍ക്കാര്‍ 25000 പേരെ ഒത്തുകൂടാന്‍ അനുവദിക്കാമെന്നും സമ്മതിച്ചു. 
  • നിരോധനാജ്ഞ നിലവില്ലാത്ത മയൂര്‍വിഹാറിലെ ഫ്ളാറ്റില്‍നിന്നാണ് അണ്ണയെ ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. 144-ാം വകുപ്പ് ഹസാരെ ലംഘിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹസാരെ സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടികിട്ടുമെന്ന് കണ്ടാണ് ചൊവ്വാഴ്ച വൈകിട്ട് തന്നെ അദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ , പുറത്തുവിട്ടാല്‍ താന്‍ ജെപി പാര്‍ക്കിലേക്ക് നീങ്ങുമെന്നും പൊലീസ് വീണ്ടും അറസ്റ്റുചെയ്ത് ജയിലിലടച്ചാല്‍ അവിടെ നിരാഹാരം നടത്തുമെന്നും ഹസാരെ അറിയിച്ചു. സമരം നടത്താന്‍ ജെപി പാര്‍ക്ക് അനുവദിച്ചാല്‍ മാത്രമേ തിഹാര്‍ ജയിലില്‍നിന്നും പുറത്തുപോകൂ എന്നായിരുന്നു ഹസാരെയുടെ പ്രഖ്യാപനം. 
  • സര്‍ക്കാര്‍ തന്ത്രം പാളിയെന്ന് മനസ്സിലാക്കിയ ഹസാരെ തുടര്‍ന്നുള്ള മണിക്കൂറില്‍ കൂടുതല്‍ നിബന്ധനകള്‍ മുമ്പില്‍വച്ചു.അവസാനം തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായും പിന്‍വലിച്ച് ഹസാരെ മുന്നോട്ടുവച്ച നിബന്ധകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് സര്‍ക്കാര്‍ കൂപ്പുകുത്തി. സര്‍ക്കാര്‍ ഹസാരെയുടെ പ്രക്ഷോഭത്തെ കൈകാര്യംചെയ്ത രീതിക്കെതിരെ കോണ്‍ഗ്രസിനകത്തും പ്രതിഷേധം ഉയരുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവായ അനില്‍ ശാസ്ത്രി പരസ്യമായിതന്നെ വിമര്‍ശനവുമായി രംഗത്തെത്തി.

Wednesday, August 17, 2011

What Team Anna really wants out of August 16 And why the government should be listening to them




Protesters gather in front of Chhatrasal Stadium, where Anna supporters courted arrest.
Photo: Soumik Mukherjee
In the immense noise around Anna Hazare’s proposed protest on August 16 and the government’s high-handed refusal to allow him the right to sit on his protest , a key issue has been forgotten: What exactly is Team Anna demanding this time round? Both the government’s draft of the Lokpal Bill and Team Anna’s draft have many contentious issues which needs careful debate in a less acrimonious climate. A detailed discussion of that is subject for another story, what is far more important is to know that at this moment, far from the “our way or the highway” position that Team Anna had held a few weeks ago, their demand now is much more reasonable and open-minded.
In a huge departure from their earlier position, according to lawyer Prashant Bhushan, Team Anna is no longer adamant that the Bill be passed in this Monsoon session of Parliament. They only want the current imperfect government draft to be withdrawn; a stronger draft—not necessarily their own—to be re-introduced and debated through constitutional processes and passed by the winter session of Parliament.
Crucially, they are also willing to be open-minded about the three other most contentious issues that have been a stumbling block so far. They are no longer insisting before-hand that the PM should be included in the Lokpal; or that the grievance redressal mechanism be a part of the Lokpal; or that the judiciary corruption be subsumed under the Lokpal. They are willing to debate and discuss their position on these issues through the constitutional mechanism of the Parliamentary Standing Committee.
According to Bhushan, the list of more immediate demands Team Anna wants included in the government draft bill is
1) There should be a provision to set up State Lokayuktas simultaneously with a central Lokayukta through the central Lokpal Bill. (The government’s bill has only made provision for setting up a central Lokpal. This would mean to push for setting up Lokayuktas in all the states might need civil society to create separate and heated agitations in each of these states.)
2) A more broad-based selection process for the Lokpal along the lines suggested by them. (This is a fair demand as the government draft has made no attempt to ensure the independence of the Lokpal and remove the problem of “conflict of interest” in the selection process)
3) A better and more fool-proof process for removal of Lokpal if there is any misconduct, along the lines suggested by Team Anna. (Again, this is a fair demand as the removal clause in the government draft would allow for a lot of interference and discretion from the government, thereby compromising the independence of the Lokpal.)
4) Inclusion of a strong whistleblower protection program in the government’s Lokpal Bill. (Again a reasonable demand from Team anna as the current government draft has ignored this altogether.)
5) Removal of the clause in the government bill that currently has a provision that might allow for severe harassment of the complainant or whistleblower, thereby deterring people from complaining.
6) Bring the CBI entirely under the Lokpal. (This demand remains somewhat contentious as the government draft bill has already created provision for the Lokpal to have an independent investigative agency. But Team Anna wants the government to have no agency looking into corruption under their power at all.)
Over the past few months, there are many civil society activists, jurists, commentators and members of the media including Tehelka—who have disagreed with some of the provisions of the Jan Lokpal Bill as drafted by Team Anna. There has also been a lot of criticism about the nature of their demand and the manner in which they have framed their arguments and tried to hostage the government into passing the Lokpal Bill in exactly the form dictated by them.
Many of us strongly believe that a legislation cannot be debated and brokered in this manner. Rallies, hunger strikes, even other more escalated forms of peaceful protest are legitimate ways to draw attention to grievance. But there can be no substitute for reasoned debate as far as legislation goes.
Unfortunately, the government’s own draft Bill was a very poor and ill thought out document. Now, its preventive arrests and high-handed refusal to allow Anna Hazare and his supporters to sit in protest for a stronger Lokpal Bill cannot be condemned unequivocally enough.
It is a foundation stone of democracy that no matter how much you disagree with someone, you must defend their right to have their say. And protest peacefully.
However, even as one slams the government for their myopic vision and undemocratic clamp down on civil liberties, the other key question we should now be asking is: If Team Anna has shifted position from their earlier unrelenting—and equally undemocratic stand—why is the government still refusing to meet them half way?
Do we really need the ungainly crisis of August 16?
Shoma Chaudhury is Managing Editor, Tehelka
shoma@tehelka.com

Today's Photo Gallery, Picture News Gallery:Indian Express

Today's Photo Gallery, Picture News Gallery:Indian Express

Latest Video News|Sports Video News|National Videos:Indian Express

Latest Video News|Sports Video News|National Videos:Indian Express

The Hindu : News / National : Awaiting Anna's release

The Hindu : News / National : Awaiting Anna's release

Tuesday, August 16, 2011

It’s the beginning of second freedom struggle: Hazare



Anna Hazare:
Anna Hazare: "“My dear countrymen, second freedom struggle has begun.. But will this movement be stopped by my arrest. No not at all. Don’t let it happen.” File photo
Describing his detention by police as the beginning of the “second freedom struggle”, anti-corruption crusader Anna Hazare on Tuesday asked people to participate in a “jail bharo” agitation.
“My dear countrymen, second freedom struggle has begun and now I have also been arrested. But will this movement be stopped by my arrest. No not at all. Don’t let it happen,” Mr. Hazare said soon after being detained by police.
The 74-year-old Gandhian, who was scheduled to hold a fast against corruption in JP Park here today, asked people to court arrest and go to jails as part of the country-wide agitation against corruption and to demand a strong Lokpal.
“Time has come my countrymen when there should be no place left in jails in India to accommodate any more persons,” he said while asking people to maintain peace.
“I once again request my fellow countrymen that peace should be maintained and there must be no violence...Crores of people have joined this movement and second line of leaders are standing to lead this movement,” he said.
Besides Mr. Hazare, two other prominent activists Arvind Kejriwal and Kiran Bedi were taken into preventing custody this morning.
Mr. Hazare said leaders like Kejriwal, Bedi, Prashant Bhusan, Manish Sisodia, Arvind Gaud, PV Rajgopal, Shanti Bhusan and Akhil Gogoi will lead the agitation.
“There are many who will continue to lead you and this fight will go on,” he said.
The Gandhian was taken into custody from a residential area in Mayur Vihar before he was to proceed to the venue of his fast where prohibitory orders are in place.
Meanwhile, Kiran Bedi said “somebody else” is behind the police action as the force is capable enough to handle such peaceful protests.
“This has not been done by Delhi Police, somebody else is behind it. Delhi Police is capable enough to handle such peaceful protests,” she said.
“When Anna asked the police about his crime, police said they were following orders,” Ms. Bedi added.
On detention of Mr. Hazare, she said there is not much difference between detention and arrest.
“What is the difference between detention and arrest? There’s no difference. When you are detained that means you are temporarily arrested and when your freedom is curbed, that is arrest,” she said.

ഹസാരെയെ തിഹാറിലടച്ചു



  •   അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അണ്ണ ഹസാരെയെയും സഹപ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്ത് തിഹാര്‍ ജയിലിലടച്ചു. അഴിമതിക്കെതിരെ ഹസാരെ പ്രഖ്യാപിച്ച സമരത്തെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ സര്‍ക്കാര്‍ നേരിട്ടതില്‍ രാജ്യമാകെ രോഷമിരമ്പി. രാജ്യം ഇളകിമറിഞ്ഞ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹസാരെയെ രാത്രിതന്നെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഉപാധികളോടെ ജയില്‍ വിട്ടുപോകില്ലെന്ന് ഹസാരെ പ്രഖ്യാപിച്ചു. 
  • സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടി ചൊവ്വാഴ്ച പാര്‍ലമെന്റിലും വന്‍പ്രതിഷേധം സൃഷ്ടിച്ചു. ഹസാരെയുടെ അറസ്റ്റുസംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ മുറിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ടി നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.
  • അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ബില്ലിനായി നിരാഹാരസമരം പ്രഖ്യാപിച്ച ഹസാരെയെ ചൊവ്വാഴ്ച രാവിലെ 7.30 ന് അദ്ദേഹം താമസിച്ച മയൂര്‍വിഹാറിലെ പ്രശാന്ത്ഭൂഷന്റെ ഫ്ളാറ്റില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലിരിക്കെ രാവിലെ മുതല്‍ ഹസാരെ നിരാഹാരമാരംഭിച്ചു. ജയിലിലും സമരം തുടരുകയാണ്.
  • അറസ്റ്റിനെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു. ശക്തമായ ബില്‍ കൊണ്ടുവന്ന സ്ഥിതിക്ക് ഇനിസമരത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതിനിടെ, ഭോപാലില്‍ ഹസാരെക്ക് പിന്തുണയര്‍പ്പിച്ചുള്ള സമരത്തില്‍ പങ്കെടുക്കാന്‍പോയ വിവരാവകാശപ്രവര്‍ത്തക ഷെഹ്ല മസൂദ് വെടിയേറ്റുമരിച്ചു. 
  • മുംബൈ, ഹസാരെയുടെ നാടായ റാലിഗണ്‍സിദ്ധി, പട്ന, ചണ്ഡീഗഢ്, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, തിരുവനന്തപുരം തുടങ്ങി രാജ്യമെമ്പാടും വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും നടന്നു. കോമണ്‍വെല്‍ത്ത് അഴിമതി കേസില്‍ അറസ്റ്റിലായ സുരേഷ് കല്‍മാഡി കഴിയുന്ന തിഹാറിലെ നാലാംനമ്പര്‍ ജയിലിലാണ് ഹസരെയെയും പാര്‍പ്പിച്ചിരിക്കുന്നത്. ഏഴുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ്. ഹസാരെയുടെ സഹപ്രവര്‍ത്തകരില്‍ പ്രമുഖരായ അരവിന്ദ് കെജ്രിവാള്‍ , ശാന്തിഭൂഷണ്‍ , കിരണ്‍ബേദി, മനീഷ് സിസോഡിയ, ഹസാരെയുടെ സഹായികളായ ദാദാഫട്രെ, ദര്‍ശക് എന്നിവരെയും അറസ്റ്റ് ചെയ്തു.
  • ഡല്‍ഹിയില്‍നിന്ന് മാത്രം 1300 പേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് കമീഷണര്‍ ബി ജെ ഗുപ്ത അറിയിച്ചു. കിരണ്‍ബേദി, ശാന്തിഭൂഷണ്‍ എന്നിവരെ വൈകിട്ട് വിട്ടയച്ചു. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് അറസ്റ്റിനുശേഷം പുറത്തുവന്ന വീഡിയോസന്ദേശത്തില്‍ ഹസാരെ പറഞ്ഞു. "അഴിമതിക്കെതിരായ സമരം എന്നെ അറസ്റ്റ് ചെയ്തതുകൊണ്ട് അവസാനിക്കില്ല. ഇടയ്ക്കുവച്ച് ഉപേക്ഷിക്കാനുമാകില്ല. രാജ്യത്തെ എല്ലാജനങ്ങളും സമരത്തില്‍ പങ്കെടുക്കണം. ജയിലുകള്‍ നിറയ്ക്കണം. സമരം അക്രമത്തിലേക്ക് തിരിയരുത്."-ഹസാരെ പറഞ്ഞു.
  • ചൊവ്വാഴ്ച രാവിലെ തന്നെ ഹസാരെ താമസിച്ച ഫ്ളാറ്റിനു മുന്നില്‍ ജനം തടിച്ചുകൂടിയിരുന്നു. ഹസാരെയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന പൊലീസ് രാവിലെ മഫ്തിയില്‍ ഫ്ളാറ്റിലെത്തുകയായിരുന്നു. അറസ്റ്റുചെയ്ത് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ആദ്യം ഓഫീസേഴ്സ് മെസിലേക്കും തുടര്‍ന്ന് ചത്രസാല്‍ സ്റ്റേഡിയത്തിലേക്കും മാറ്റി. രാവിലെ പതിനൊന്നരയോടെ ഡല്‍ഹി സര്‍വകലാശാലാവിദ്യാര്‍ഥികള്‍ ചത്രസാല്‍ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് ചെയ്തു. ഇതിനിടെ സ്റ്റേഡിയത്തില്‍നിന്ന് മാറ്റി. പകല്‍ രണ്ടരയോടെ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി. നിരോധനാജ്ഞ ലംഘിക്കില്ലെന്ന് എഴുതിക്കൊടുത്താല്‍ വിടാമെന്ന് ഡല്‍ഹിപൊലീസ് പറഞ്ഞെങ്കിലും ഹസാരെ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഏഴുദിവസത്തേക്ക് മജിസ്ടേട്ട് റിമാന്‍ഡ് ചെയ്തു.
  • കെജ്രിവാളിനെ തിഹാറിലെ ഒന്നാം ജയിലിലടച്ചു. അതിനിടെ, മാവ്ലങ്കര്‍ ഹാളില്‍ മന്ത്രി കപില്‍ സിബല്‍ പ്രസംഗിക്കവെ കരിങ്കൊടി ഉയര്‍ത്തിയ ഹസാരെഅനുയായികളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വൈകിട്ടോടെ ഡല്‍ഹിയില്‍ ജന്ദര്‍മന്തറില്‍ പ്രതിഷേധസമരം അക്രമാസക്തമായി. പൊലീസ് നിരത്തിയ ബാരിക്കേഡുകള്‍ തകര്‍ത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെവരുമെന്ന് വൈകിട്ടോടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചു.
    പ്രതിഷേധം ഉയര്‍ത്തുക: സിഐടിയു

    •  പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിഐടിയു ആഹ്വാനംചെയ്തു. ഫലപ്രദമായ ലോക്പാല്‍ ബില്ലിനുവേണ്ടിയും അഴിമതി സ്ഥാപനവല്‍ക്കരിച്ച നവ ഉദാര നയങ്ങള്‍ക്കെതിരെയും ശക്തമായി പോരാടാന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളോട് സിഐടിയു ആഹ്വാനംചെയ്തു.
    • ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിച്ചതിന്റെ അനുഭവം നേരത്തെതന്നെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം അനുഭവിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
    ജനാധിപത്യാവകാശലംഘനം: സിപിഐ എം
    • അഴിമതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. 
    • ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ച സര്‍ക്കാരിനെതിരെ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്താന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും പിബി ആവശ്യപ്പെട്ടു. 
    • ഹസാരെയെ അറസ്റ്റ് ചെയ്ത മന്‍മോഹന്‍ സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്ന് പിബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 16 തവണ അഴിമതിവിരുദ്ധ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍തന്നെ അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുന്നതിന് അനുവാദം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വൃന്ദ പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
    • അഴിമതിക്കെതിരെ സമരംചെയ്യുന്ന അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്തു. ക്രമസമാധാന പ്രശ്നമാണ് അറസ്റ്റിന് കാരണമെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

Hazare’s detention is rehearsal of emergency: Nitish



Describing the detention of activist Anna Hazare as “murder of democracy”, Bihar Chief Minister Nitish Kumar on Tuesday said it was “rehearsal of emergency” which people will never tolerate.
“It is a murder of democracy... It is also a rehearsal of emergency which people will never tolerate”, Mr. Kumar told reporters while sharply reacting to the detention of Mr. Hazare and his aides in New Delhi earlier on Tuesday.
“It seems that the people sitting in Delhi don’t have the realisation of democratic values... It is sheer desperation of those sitting at the Centre”, he said, adding, the act reflected that “the Central government is afraid of the mass support the movement has“.
“It can never be tolerated in democracy”, he said and demanded that Hazare be unconditionally released and should have full freedom to hold an agitation in “a peaceful and non-violent way“.
“The tactics remind the people of the time of emergency”, he said recalling what the Congress stand was after the emergency. “Now similar situation exists”.

Anna Hazare’s arrest sparks off angry protests, both Houses adjourned



Anna Hazare's supporters block traffic after the social activist was detained in New Delhi on Tuesday. Photo: S. Subramanium
The HinduAnna Hazare's supporters block traffic after the social activist was detained in New Delhi on Tuesday.
In an early morning swoop the Delhi Police picked up social activist Anna Hazare from his residence here just as he was preparing to leave for Gandhi Samadhi at Rajghat ahead of his fast at JP park to press for a strong anti-corruption Lokpal Bill.
"Second freedom struggle"
"This is the second fight for freedom and this movement will not halt now,’’ said Mr Hazare as he was whisked away with several supporters trying to stop the vehicle that carried him to officers’ mess at civil lines. He was later sent to Tihar jail after he reportedly refused to offer surety for his bail before a magistrate.
"We have orders from higher up,’’ said the detaining officer when Mr Hazare asked him what his crime was. Team Hazare was denied permission to stage his indefinite fast and prohibitory orders were imposed at the venue after they refused to comply with all the riders imposed by the police.
The arrest sparked off angry, widespread protests with reports of people courting arrests from different parts of the country and opposition parties slamming the move as an attack on democratic and civil rights of citizens.
Both the houses of Parliament were adjourned over the issue.
Along with Mr. Hazare, other key members of the India Against Corruption movement including Arvind Kejriwal, Shanti Bhushan, Kiran Bedi and Manish Sisodia were also detained from different venues. About 1300 supporters were detained in Delhi alone.
In a terse statement made to the press, Home Secretary R.K. Singh said Mr Hazare was detained because he said he was going to defy prohibitory orders.
With opposition parties and activists likening government the action to the emergency imposed in the country in 1975, Union Finance Minister Pranab Mukherjee came before the media to say that while everyone had the right to protest, if the police perceives a law and order situation, it can impose conditions. Union Ministers P. Chidambaram, Kapil Sibal and Ambika Soni also addressed the media to express similar views.
Attack on democratic rights: Brinda
Blasting the government, CPI (M) leader Brinda Karat said the detentions were an attack on democratic rights of people which the government should re-consider. ``We totally reject the argument that because the Lokpal Bill was in Parliament, there can be no protests on it. If it is so, then even the Women’s Reservation Bill is before Parliament and there are so many protests over it. Did the government accuse them even once as it has Anna Hazare?’’
Terming it as a ``sad day’’ for India democracy, BJP leader Arun Jaitley the move shows that the UPA is a government in panic and has over-reacted. ``Do a group of citizens who disagree with the government have the right to protest and dissent or not or have we abandoned civil rights and the right to protest in this country?’’
"Rehearsal of emergency"
In Patna, Chief Minister Nitish Kumar described Mr Hazare’s detention as ``murder of democracy’’ and said it was a "rehearsal of emergency’’ which the people will never tolerate.
Addressing a joint press conference, lawyer Prashant Bhushan said he was going to move the Supreme Court against the action, while Swami Agnivesh called upon the government to withdraw the ``repressive measures’’ and hold a dialogue with the civil society group.
Activist Medha Patkar said while there were several movements as theirs under the banner of the National Alliance of People’s Movements, but Anna Hazare had come to be a representative of all anti-corruption struggles. She said to say that the Bill was before Parliament and therefore there should be no protests on this was wrong. "After all, it was Parliament that passed the Bill on setting up Special Economic Zones.’’
Baba Ramdev, whose demonstration against corruption was lathi-charged by the Delhi Police in June, said this government was ``dictatorial, cruel and manipulative’’.
Anna Hazare supporters court arrest near the Pragati Madain Metro station in New Delhi on Tuesday. Photo: Sandeep Saxena
Anna Hazare supporters court arrest near the Pragati Madain Metro station in New Delhi on Tuesday. Photo: Sandeep Saxena

അണ്ണാ ഹസാരെ അറസ്റ്റില്‍



  •   നിരോധനാജ്ഞ ലംഘിച്ച് നിരാഹാര സമരത്തിനൊരുങ്ങിയ അണ്ണാ ഹസാരെയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ നിരാഹാരം തുടങ്ങാനിരിക്കെ മയൂര്‍ വിഹാറിലെ താമസ സ്ഥലത്തെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്്. പൊലീസ് കസ്റ്റഡിയില്‍ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതായി അഡ്വ. പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. തന്നെ അറസ്റ്റ് ചെയ്തതുകൊണ്ട് രാജ്യത്ത് അഴിമതി വിരുദ്ധപോരാട്ടം നിലക്കില്ലെന്നും തന്റെ അനുയായികളായ ചെറുപ്പക്കാര്‍ സമരം ശക്തമായി തുടരുമെന്നും ഹസാരെ പറഞ്ഞു. ഹസാരെയുടെ അനുയായി കജ്രിവാള്‍ അടക്കം നിരവധി പ്രവര്‍ത്തകരും അറസ്റ്റിലായി. കിരണ്‍ ബേഡി, പ്രശാന്ത് ഭൂഷണ്‍ , ശാന്തി ഭൂഷണ്‍ തുടങ്ങി സമരത്തിന് പിന്തുണയുമായെത്തിയ പ്രമുഖരെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് മറ്റൊരു അടിയന്തിരാവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് കിരണ്‍ബേഡി പ്രതികരിച്ചപ്പോള്‍ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
  • അതേസമയം ഹസാരെയുടെ അനുയായികള്‍ ഡല്‍ഹി-നോയിഡ റോഡ് ഉപരോധിച്ചു. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്നും നിലവിലെ കരട് ബില്ല് അംഗീകരിക്കില്ലെന്നും പറഞ്ഞാണ്് ഹസാരെ ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചത്. എന്നാല്‍ ഹസാരെയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അതിനാല്‍ അഴിമതിയെകുറിച്ച് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
  • സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഹസാരെയുടെ സമരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. നിരാഹാരം കൊണ്ട് അഴിമതി തടയാനാവില്ലെന്നു പറഞ്ഞാണ് പ്രധാനമന്ത്രി ഹസാരെയുടെ സമരത്തിനെതിരെ പ്രതികരിച്ചത്. തന്നെ അറസ്റ്റ് ചെയ്താല്‍ ജയിലിലും സമരം തുടരുമെന്നും തന്റെ അനുയായികളെക്കൊണ്ട് ജയിലുകള്‍ നിറയുമെന്നും ഹസാരെ പറഞ്ഞിരുന്നു. ഹസാരെയുടെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി പ്രതികരിച്ചു. അറസ്റ്റ് പ്രതിഷേധാര്‍ഹമെന്ന് സിപിഐ എം പ്രതികരിച്ചു.

Monday, August 15, 2011

മഴക്കാലത്ത് മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...




  • നല്ല മീന്‍ ഒറ്റനോട്ടത്തില്‍ കണ്ടാലറിയാം. അതിന് ഏതാനും സൂത്രങ്ങളുണ്ട്. മീനിന്റെ കണ്ണ് കടും ചുവപ്പാണെങ്കില്‍ അത് മോശമാണെന്നര്‍ത്ഥം. പുതിയ മീനാണെങ്കില്‍ കണ്ണുകളുടെ നിറം വെളുപ്പ് കലര്‍ന്ന ഇളംചുവപ്പായിരിക്കും. കണ്ണ് ചുവന്ന മത്തി വാങ്ങരുത്. അയല നല്ലതാണോ എന്ന് അറിയാനും ഒരു വിദ്യയുണ്ട്. ചെകിളപ്പൂ ഉയര്‍ത്തി നോക്കിയാല്‍ മതി. അല്‍പ്പം കൊഴുപ്പുള്ള ചോര കാണുന്നെങ്കില്‍ മീന്‍ നല്ലതെന്ന് അര്‍ത്ഥം. ചോര വറ്റിയാണ് കാണുന്നതെങ്കില്‍ പഴകിയതാവാം. അയലയൊക്കെ ചെകിളപ്പൂ നോക്കി നല്ലതാണോ എന്ന് എളുപ്പമറിയാം.
  • തൊട്ട് നോക്കിയും മീനിന്റെ മേന്മ ഉറപ്പിക്കാം. പുതിയ മീന്‍ വിരല്‍ കൊണ്ട് അമര്‍ത്തിനോക്കുക. ഉള്ളില്‍ നീരുള്ളതുപോലെ പുറം കുഴിഞ്ഞുപോവുന്നുണ്ടെങ്കില്‍ പഴകിയ മീനാണെന്ന് നിസ്സംശയം പറയാം. പുതിയ മീന്‍ ഉറപ്പോടെ ഇരിക്കും. കുറേ ദിവസം ഐസിലിട്ട് വെച്ച കരിമീന്‍ സ്വല്‍പ്പം വിളറിയിരിക്കും. നല്ല കരിമീനിന് ഉറപ്പും ഇരുണ്ട ചാരനിറവുമായിരിക്കും. 
  • കഴുകാന്‍ മഞ്ഞളും ഉപ്പും 
  • വാങ്ങിയ ഉടന്‍ മീന്‍ വെള്ളമൊഴിച്ച് കഴുകണം. പൈപ്പ് തുറന്നിട്ട് ഒഴുകുന്ന വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. തുടര്‍ന്ന് സ്വല്‍പ്പം കല്ലുപ്പിട്ട വെള്ളത്തിലേക്കിടുക. മീന്‍ മുറിച്ചിടുന്ന ചട്ടിയിലും കുറച്ച് കല്ലുപ്പ് വിതറണം. വിനാഗിരി, മഞ്ഞള്‍ എന്നിവ തൂവുന്നതും നന്ന്. രാസവസ്തുക്കളുടെ അംശമുണ്ടെങ്കില്‍ പോവാനാണിത്. ഏട്ട, ബ്രാല് തുടങ്ങിയ വഴുവഴുപ്പുള്ള മീനുകളാണെങ്കില്‍ ആദ്യമേ വെള്ളത്തിലിട്ടു വയ്ക്കാതെ കല്ലുപ്പിട്ട് ഉരയ്ക്കണം.ചെതുമ്പലുള്ള മീനുകള്‍ 
  • ധാരാളം ചെതുമ്പലുള്ള മീന്‍ വൃത്തിയാക്കി എടുക്കാന്‍ പാടാണ്. ഇത്തരം മീനുകള്‍ ഉപ്പും മഞ്ഞളും പുരട്ടി മൂര്‍ച്ചയുള്ള കത്തികൊണ്ട് രണ്ടും മൂന്നും പ്രാവശ്യം ഉരച്ചുവൃത്തിയാക്കേണ്ടിവരും. അല്ലെങ്കില്‍ രുചി കുറയും. നന്നായി ഉരച്ചുകഴുകാത്ത സ്രാവിന് കറിവെച്ചാല്‍ ചെറിയൊരു ദുര്‍ഗന്ധമുണ്ടാവും.ചെതുമ്പല്‍ കുറഞ്ഞ അയക്കൂറ, അയല എന്നിവ ഉപ്പിട്ട് അധികം ഉരയ്ക്കരുത്. മാംസം വേറിട്ടുപോവും. ഇവ വിനാഗിരി ഒഴിച്ച് കഴുകുന്നതാണ്് നല്ലത്. അയല,ആവോലി എന്നിവയുടെ പുറത്തെ നേരിയ തൊലി നീക്കണം.ചുട്ടെടുക്കാനുള്ള മീന്‍ 
  • ചുട്ടെടുക്കാനോ ഗ്രില്‍ ചെയ്യാനോ ഉള്ള മീന്‍ നന്നാക്കുമ്പോള്‍ ശ്രദ്ധിക്കണം. തല, വാല്‍ ഇവ നിലനിര്‍ത്തി വേണം വൃത്തിയാക്കാന്‍. ചെതുമ്പലും ചെകിളയും കളഞ്ഞ ശേഷം വയറിന്റെ വശം മാത്രം നീളത്തില്‍ കീറി കുടല്‍ നീക്കംചെയ്താല്‍ മതി. മീന്‍ അരമണിക്കൂറിലധികം മസാല പുരട്ടി വെക്കരുത്. 
  • ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ വൃത്തിയായി കഴുകിയ മീന്‍ രണ്ട് കവറുകളിലായി പൊതിഞ്ഞ് വെയ്ക്കുക. രണ്ടു ദിവസം വരെ ഇങ്ങനെ സൂക്ഷിക്കാം. വെട്ടിയെടുത്ത മീനാണെങ്കില്‍ ഉപ്പും മഞ്ഞളും പുരട്ടി പാത്രത്തിലടച്ച് വെയ്ക്കുക.

വനിതാ ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്‌









  • സ്‌ത്രീകള്‍ അപകടകാരികളായ ഡ്രൈവര്‍മാരാണെന്ന്‌ കണ്ടെത്തല്‍. 65 ലക്ഷം വാഹന അപകടങ്ങളാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. രണ്ട്‌ വനിതാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട അപകടങ്ങളുടെ എണ്ണം ഗവേഷകരുടെ കണക്കുകൂട്ടലുകള്‍ക്ക്‌ അപ്പുറമായിരുന്നു. 
  • റോഡുകള്‍ ക്രോസ്‌ ചെയ്യുന്നതിലും , T ജംഗ്‌ഷനുകളിലും സ്‌ത്രീകള്‍ കൂടുതല്‍ അപകടത്തില്‍പ്പെട്ടു. വാഹനങ്ങള്‍ തെന്നിമറിയുന്ന കാര്യത്തിലും സ്‌ത്രീകള്‍ മുന്നിലാണ്‌ . മിഷിഗണ്‍ സര്‍വകലാശാലയിലെ മിഖായേല്‍ സിവാക്‌ ആണ്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയത്‌ . 
  • 1988 മുതല്‍ 2007 വരെ അമേരിക്കയിലുണ്ടായ അപകടങ്ങളാണ്‌ അദ്ദേഹം പരിശോധിച്ചത്‌ . പുരുഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ 36.2 ശതമാനം മാത്രമാണ്‌ . പുരുഷന്മാരും സ്‌ത്രീകളും ഉള്‍പ്പെട്ട അപകടങ്ങള്‍ 48% ആണ്‌ . രണ്ടു വനിതാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ 15.8 ശതമാനമാണ്‌ . എന്നാല്‍ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം താരതമ്യേന കുറവായതിനാല്‍ അപകടത്തില്‍പ്പെടുന്ന വനിതകള്‍ കൂടുതലാണ്‌ . കവലകളില്‍ നിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴാണ്‌ വനിതകള്‍ അപകടത്തില്‍പ്പെടുന്നത്‌ .

പ്രകാശം: ബഹിരാകാശത്തു നിന്ന്‌ വന്ന ജീവന്‍

പ്രകാശം: ബഹിരാകാശത്തു നിന്ന്‌ വന്ന ജീവന്‍: "ഭൂമിയിലെ ജീവന്റെ ഉറവിടം ബഹിരാകാശമെന്ന്‌ നാസ ഗവേഷകര്‍. ശതകോടി വര്‍ഷ..."

ബഹിരാകാശത്തു നിന്ന്‌ വന്ന ജീവന്‍








ഭൂമിയിലെ ജീവന്റെ ഉറവിടം ബഹിരാകാശമെന്ന്‌ നാസ ഗവേഷകര്‍. ശതകോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബഹിരാകാശത്തുനിന്ന്‌ ഭൂമിയില്‍ വീണ ശിലയില്‍ നിന്നാണ്‌ തെളിവുകള്‍ കണ്ടെത്തിയത്‌ . ശിലയില്‍ കണ്ടെത്തിയ കാര്‍ബണ്‍ സംയുക്‌തങ്ങള്‍ക്ക്‌ ഡിഎന്‍എയോട്‌ സാമ്യമുണ്ടെന്നാണ്‌ ഗവേകര്‍ പറയുന്നത്‌ . ഡിഎന്‍എയുടെ ഉറവിടം ബഹിരാകാശമാകാമെന്നാണ്‌ വിലയിരുത്തല്‍. ഡോ. മിഖായേല്‍ കല്ലഹനാണ്‌ ഗവേഷണ സംഘത്തെ നയിച്ചത്‌ .

വൈറസ്‌ രോഗങ്ങള്‍ക്ക്‌ ഇനി ഒറ്റമൂലി









വൈറസുകള്‍ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും ഒറ്റമൂലി. എയ്‌ഡ്സ്‌ മുതല്‍ വിവിധ തരം പനികള്‍ക്ക്‌ വരെയാണ്‌ DRACO എന്ന ഔഷധം പ്രതിവിധിയാകുക. Massachusetts Institute of Technologyയിലെ ഡോ. മൈക്ക്‌ റൈഡറാണ്‌ ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ . ഔഷധം വൈറസ്‌ ബാധിച്ച കോശങ്ങള്‍ സ്വയം നശിക്കുന്നതിന്‌ കാരണമാകും. പോളിയോ, പേ വിഷം, മലമ്പനി എന്നിവയ്‌ക്കും പുതിയ മരുന്ന്‌ പരിഹാരമാകും.

ആന്റിബയോട്ടിക്കുകള്‍ ബാക്‌ടീയയുടെ ആക്രമണത്തെ തടഞ്ഞതിന്‌ തുല്യമാണ്‌ വൈറസിനെ നേരിടുന്നതില്‍ പുതിയ ഔഷധത്തിന്റെ സ്വാധീനമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌ .

വൈറസുകള്‍ ശരീരത്തെ ആക്രമിക്കുമ്പോള്‍ അവ കോശങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. പിന്നീട്‌ വൈറസുകള്‍ പെരുകും. രോഗബാധിതമാകുന്ന കോശങ്ങള്‍ 'ആത്മഹത്യ' ചെയ്യുന്ന രീതിയാണ്‌ ഔഷധം തയാറാക്കിയിരിക്കുന്നത്‌ . കോശങ്ങളുടെ തകര്‍ച്ച രോഗം പടരുന്നത്‌ തടയും. 15 ലേറെ വൈറസുകളെ ചെറുക്കുന്നതില്‍ DRACO ഗവേഷണ ശാലയില്‍ വിജയം കണ്ടിട്ടുണ്ട്‌ . എന്നല്‍ പുതിയ ഔഷധം പരീക്ഷണങ്ങള്‍ക്കു ശേഷം വിപണിയിലെത്താന്‍ 10 വര്‍ഷത്തോളമെടുക്കുമെന്നാണ്‌ സൂചന.


തരുണ്‍ ദാസ്‌ കോര്‍പറേറ്റുകളുടെ ഇന്ത്യന്‍ സ്ഥാനപതി


  • കേരളത്തില്‍ ആസൂത്രണബോര്‍ഡ് അംഗമായി നിയുക്തനായ തരുണ്‍ദാസ് ആഗോള മൂലധന ശക്തികളുടെയും ഇന്ത്യന്‍ കോര്‍പറേറ്റ് മുതലാളിമാരുടെയും ദല്ലാള്‍ . നാലുദശകമായി ഇന്ത്യന്‍ കോര്‍പറേറ്റ് ശക്തികളുടെ വിലപേശല്‍ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) നേതൃസ്ഥാനത്തുണ്ട്. ദീര്‍ഘകാലം സെക്രട്ടറി ജനറലായി. ഇപ്പോള്‍ മുഖ്യ രക്ഷാധികാരി. കോര്‍പറേറ്റുകള്‍ക്കും ഭരണാധികാരികള്‍ക്കുമിടയിലെ ദല്ലാളായി കഴിവുതെളിയിച്ച തരുണ്‍ദാസ് സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ശക്തനായ പ്രചാരകന്‍ കൂടിയാണ്.
  • 2ജി സ്പെക്ട്രം കുംഭകോണത്തില്‍ കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയുമായി അടുത്ത ബന്ധമുള്ള തരുണ്‍ദാസ് കേന്ദ്ര മന്ത്രിമാരെ തീരുമാനിക്കുന്നതിലും ആഗോള മൂലധന ശക്തികളുടെ താല്‍പ്പര്യത്തിനായി ചരടുവലിച്ചു. സിബിഐ ചോര്‍ത്തിയ നീരറാഡിയയുടെ ടെലിഫോണ്‍ സംഭാഷണം തരുണ്‍ദാസിന്റെ തനിനിറം വൃക്തമാക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ മന്ത്രിസഭാരൂപീകരണ ഘട്ടത്തില്‍ കമല്‍നാഥിനു വേണ്ടി വാദിച്ചത് താനാണെന്ന് ടെലിഫോണ്‍ സംഭാഷണത്തില്‍ തരുണ്‍ദാസ് വെളിപ്പെടുത്തുന്നു.
  • "വന്‍ സാധ്യതയുള്ള" ഉപരിതല ഗതാഗതമന്ത്രാലയം പ്രയോജനപ്പെടുത്താന്‍ കമല്‍നാഥിനറിയാമെന്നും രാജ്യസേവനത്തിനും പണമുണ്ടാക്കാനും കമല്‍നാഥിന് ഒരേപോലെ അവസരം ലഭിക്കുമെന്നും തരുണ്‍ദാസ് പറയുന്നു. ആനന്ദ് ശര്‍മയ്ക്ക് വാണിജ്യമന്ത്രാലയത്തിന്റെ ചുമതല നല്‍കുന്നതുസംബന്ധിച്ച് നീര റാഡിയ പരാമര്‍ശിച്ചപ്പോള്‍ , അദ്ദേഹത്തെ അറിയാമെന്നും എന്നാല്‍ വളരെയടുത്ത പരിചയമില്ലെന്നും പറഞ്ഞ തരുണ്‍ദാസ് പുതിയ മന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. എ രാജയെ മന്ത്രിയാക്കുന്നതിനു വേണ്ടിയും തരുണ്‍ദാസ് സ്വാധീനം ചെലുത്തി.
  • ആഗോള-ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമന്മാരുമായുള്ള തരുണ്‍ദാസിന്റെ ബന്ധം റാഡിയടേപ്പ് പുറത്തുവരുന്നതിനു മുമ്പേ വ്യക്തമാണ്. എന്നാല്‍ , കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ എത്രമാത്രം ആഴത്തില്‍ ഇടപെടുന്നുവെന്ന് ഈ ടെലിഫോണ്‍ സംഭാഷണം വെളിപ്പെടുത്തി.
  • കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്തശേഷം ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തിയ തരുണ്‍ദാസ് വ്യവസായമേഖലയിലെ നയ രൂപീകരണത്തില്‍ നരസിംഹറാവുവിന്റെ കാലംമുതല്‍ ഇടപെടുന്നു.
  • പശ്ചിമബംഗാളിലെ ഹല്‍ദിയ പെട്രോ കെമിക്കല്‍സില്‍ ചെയര്‍മാനായി തരുണ്‍ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് 43 ശതമാനം മാത്രം ഓഹരിയുള്ള ഹല്‍ദിയ പെട്രോ കെമിക്കല്‍സില്‍ സ്വകാര്യമേഖലയുടെ നോമിനിയായാണ് തരുണ്‍ദാസ് ചെയര്‍മാന്‍ സ്ഥാനം നേടിയത്. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ തരുണ്‍ദാസിന്റെ സേവനം തേടിയിട്ടില്ല. അസോസിയേറ്റ് സിമന്റ് കമ്പനീസ് ലിമിറ്റഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

നിരാഹാരം കൊണ്ട് അഴിമതി തടയാനാവില്ല: പ്രധാനമന്ത്രി


   നിരാഹാര സമരം കൊണ്ട് അഴിമതി തടയാനാവില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രത്തോടായി നടത്തിയ പ്രക്ഷേപണത്തിലാണ് അണ്ണാ ഹസാരെയുടെ സമരത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. അഴിമതി തടയാന്‍ സര്‍ക്കാരിന്റെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ല. പല തലങ്ങളില്‍ നേരിടേണ്ട പ്രശ്നമാണിതെന്നു പറഞ്ഞ അദ്ദേഹം ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും പറഞ്ഞു. ഏതു തരത്തിലുള്ള ലോക് പാല്‍ വേണമെന്ന് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. വേണ്ട നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കാം. അല്ലാതെ നിരാഹാരം കൊണ്ട് പ്രശ്നം തീരില്ലെന്ന് അദ്ദേഹം പറഞ്ഞു.സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിശേഷിക്കപ്പെടുന്ന ബ്രിട്ടീഷ് കോളനി വാഴ്ച സത്യഗ്രഹ സമരം കൊണ്ട് അവസാനിപ്പിച്ചു  എന്ന്  അവകാശപ്പെടുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിയില്‍ നിന്നുംആണ് ഈ വിചിത്ര പ്രസ്താവന എന്നത് അത്ഭുതകരം.

അണ്ണാ ഹസാരെ സമരം നാളെ മുതല്‍


  •   തലസ്ഥാനം വീണ്ടും അഴിമതിവിരുദ്ധസമര ചൂടിലേക്ക്. ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാരസമരം ചൊവ്വാഴ്ച തുടങ്ങും. ഹസാരക്കെതിരെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും രംഗത്തുവന്നു. ഹസാരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ സമരംതന്നെ നീതികേടാണെന്ന് സര്‍ക്കാര്‍ വക്താക്കള്‍ കുറ്റപ്പെടുത്തി. സമരം നേരിടാന്‍ അടിയന്തരാവസ്ഥക്കാലത്തില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ഇതിന് മറുപടി പറയണമെന്നും അണ്ണാഹസാരെ ആവശ്യപ്പെട്ടു. അറസ്റ്റുചെയ്താലും സമരം നിര്‍ത്തില്ല. രാജ്യത്തെങ്ങും യുവാക്കള്‍ തങ്ങള്‍ക്കൊപ്പം സമരത്തില്‍ ചേരും. ഡല്‍ഹി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും ഹസാരെ സംഘം അറിയിച്ചു.
  • ചൊവ്വാഴ്ച രാവിലെ എട്ടിന് സമരം തുടങ്ങണമെന്നും വ്യാഴാഴ്ച വൈകിട്ട് ആറിന് അവസാനിപ്പിക്കണമെന്നുമാണ് പൊലീസിന്റെ നിര്‍ദേശം. 4000ത്തിനും 5000ത്തിനും ഇടയ്ക്ക് ആളുകള്‍ മാത്രമേ ജെപി പാര്‍ക്കില്‍ സമരത്തിനെത്താവൂ. 50 വാഹനങ്ങളില്‍ കൂടുതല്‍ അവിടെയെത്താന്‍ പാടില്ല. എന്നാല്‍ , ഈ നിബന്ധനകള്‍ പൗരന്റെ അവകാശലംഘനമാണെന്നും തങ്ങള്‍ അനിശ്ചിതകാല നിരാഹാരസമരമാണ് തുടങ്ങാന്‍ പോകുന്നതെന്ന് ഹസാരെ സംഘത്തിലെ സ്വാമിഅഗ്നിവേശ്, ശാന്തിഭൂഷണ്‍ , അരവിന്ദ്കെജ്രിവാള്‍ , കിരണ്‍ബേദി എന്നിവര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിലും ഹസാരെ പ്രതിഷേധിച്ചു. ഇന്ത്യയില്‍ നടക്കുന്ന സമരത്തെക്കുറിച്ച് അമേരിക്ക ഉപദേശിക്കുന്നതും ഇടപെടുന്നതും തെറ്റാണ്. ഈ സ്ഥിതിയിലേക്ക് എത്തിച്ചത് മന്‍മോഹന്‍സിങ്ങിന്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
  • തന്റെ അറിവോടെയല്ല ഡല്‍ഹി പൊലീസ് നിബന്ധനകള്‍ വച്ചതെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹസാരെയുടെ കത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മറുപടി നല്‍കി. അതേസമയം, സമരത്തിന് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് തടയാനുള്ള എല്ലാ സന്നാഹവും ഡല്‍ഹി പൊലീസ് ഒരുക്കിക്കഴിഞ്ഞു. അവകാശം പോലെതന്നെ ഉത്തരവാദിത്തവും ഒരു പൗരനുണ്ടെന്ന് മന്ത്രി കപില്‍സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അണ്ണാഹസാരെയുടെ സമരം ഈ ഉത്തരവാദിത്തം നിറവേറ്റുന്നില്ല, അതുകൊണ്ട് നീതീകരണവുമില്ല. ലോക്പാല്‍ബില്ല് ഇപ്പോള്‍ സര്‍ക്കാരിന്റേതല്ല, പാര്‍ലമെന്റിന്റേതാണ്. അതു ചോദ്യംചെയ്യുന്നത് പാര്‍ലമെന്റിനെ ചോദ്യം ചെയ്യുന്നതിനുതുല്യമാണ്. ഇഷ്ടമുള്ളിടത്ത് സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും സിബല്‍ പറഞ്ഞു. 
  • ഹസാരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ്തിവാരി ആരോപിച്ചു. ജസ്റ്റിസ് സാവന്ത്കമീഷന്‍ ഹസാരെ അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും തിവാരി പറഞ്ഞു. 
  • ലോക്പാല്‍ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് ജനകീയ സമിതിക്ക് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ട് ഏപ്രിലില്‍ ജന്ദര്‍മന്തറില്‍ ഹസാരെ നടത്തിയ നിരാഹാരസമരം വന്‍മാധ്യമശ്രദ്ധ നേടിയിരുന്നു. അന്ന് ഹസാരെ മുന്നോട്ടുവച്ച എല്ലാ നിബന്ധനകളും കേന്ദ്രസര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. കരടുണ്ടാക്കാന്‍ ലോക്പാല്‍സമിതി രൂപീകരിച്ചു. എന്നാല്‍ , ബില്ലിന്റെ കരട് രൂപീകരണവേളയില്‍ സര്‍ക്കാര്‍ ഹസാരെ സംഘത്തെ തള്ളി സ്വന്തം ബില്ല് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു. ഹസാരെയുടെ പിന്നാലെ മെയ് മാസത്തില്‍ സമരം തുടങ്ങിയ രാംദേവിനെ സര്‍ക്കാര്‍ തന്ത്രപരമായി കീഴടക്കിയിരുന്നു. സ്വാതന്ത്ര്യദിനപരിപാടികളുടെ സുരക്ഷയെന്ന പേരില്‍ തലസ്ഥാനത്ത് പൊലീസ് ഒരുക്കിയ സുരക്ഷാസംവിധാനങ്ങള്‍ അണ്ണാഹസാരെയുടെ സമരത്തെ നേരിടുന്നതിനു കൂടിയാണ്.

Sunday, August 14, 2011

India marches against corruption




Prominent citizens from Delhi, Mumbai and about 40 other cities across the country will take to the streets on Sunday as a part of an “India marches against corruption” programme.
The demonstration, organised by non-governmental organisations (NGOs), will push for a law to set up an effective anti-corruption body to cleanse the system. Corruption seeping across the governments at the Centre and states should be the focus and target both politicians and bureaucrats, said organisers.
Organisers, who were quite optimistic of India’s economic turnaround if the country has a body on the lines of one the Hong Kong government introduced after hundreds of thousands of people hit the streets, have already petitioned the government with a citizens-drafted bill for enactment to effectively curb corruption.
“There was much worse corruption in Hong Kong in the 1970s than we have in India today. Lakhs of people came on the streets. As a result, the government had to set up an Independent Commission Against Corruption (ICAC), which was given complete powers. In the first instance, ICAC sacked 119 out of 180 police officers. This sent a strong message to the bureaucracy that corruption would not be tolerated. Today, Hong Kong has one of the most honest governance machinery,” the organisers said in a statement.
It is the same group of the NGOs that petitioned the group of ministers headed by Pranab Mukherjee and set up by the Prime Minister early this month to tackle corruption, submitting its own draft of the bill that can create an effective authority unlike the recommendatory Lokpal the government is planning.
The march in Delhi from the Ramlila Grounds to Jantar Mantar on the day of Mahatma Gandhi’s death anniversary will be led by Delhi Archbishop Vincent M Concessao, social activists Swami Agnivesh, Anna Hazare, Mahmood Madani and Syed Rushaid Kalbe Rizvi, among others.
It is part of a nationwide movement called “India Against Corruption” started, among others, by Sri Sri Ravi Shankar, Swami Ramdev, Concessao, former police officer Kiran Bedi, Hazare and dancer Mallika Sarabhai to build pressure on the government to enact the law that can help plug corruption.
The marchers across the country will be carrying copies of a draft bill prepared by Justice Santosh Hegde, Bedi, former Chief Election Commissioner JM Lyngdoh and others for appointment of a Lokpal at the Centre and Lok Ayuktas in the states.
The organisers said that the Lokpal Bill that the government has been talking about all these years is only a showpiece providing for only an advisory authority with jurisdiction only over the politicians in power.
“The proposed Lokpal will recommend to the government to prosecute its ministers. Will any prime minister have the political courage to do that?” the organisers asked. They have, therefore, drafted a Bill that provides for an independent authority that will not only investigate but prosecute the corrupt and ensure they go to jail within two years. “This campaign is neither aligned to nor against any political party. We feel that every political party has misused its position whenever they have been in power or otherwise. Therefore, it is extremely important that the citizens of this country unite to demand systemic changes,” the organisers underlined.
Pointing out that no politician or senior bureaucrat ever goes to jail despite huge evidence because the Central Bureau of Investigation (CBI) and the anti-corruption bureau (ACB) directly come under the government and its permissions are necessary at the stage of investigation and prosecution.
The law proposed by the organisers envisages the Lokpal as an independent body with the CBI, Central Vigilance Commission (CVC) and ACB merged into it and with powers to initiate investigation and prosecution against both politicians and officers without needing any permission. The bill envisages completion of probe within one year and completion of the trial in the next one year so that the corrupt go to jail within two years. Currently, no corrupt officer is dismissed because the CVC, which is supposed to dismiss the corrupt, is only an advisory body, while the organisers’ bill gives complete powers to the Lokpal and Lok Ayuktas to order dismissal, and they will have powers even to investigate and prosecute the judges without requiring any permission.
Today, no action is taken against corrupt judges because permission is required from the Chief Justice of India to even register a first information report against corrupt judges. Citizens exposing corruption find no action on their complaints, while the proposed law will require Lokpal and Lok Ayukta to probe and hear every complaint.
While the CBI and vigilance departments function in secrecy, which breeds corruption within, the proposed law envisages all investigations to be transparent and all case records made public after the probe is completed.
The proposed law also envisages that politicians will have absolutely no say in selection of the chairman and members of the anti-corruption body as they will be selected through a transparent and public participatory process.




 

പ്രകാശം: ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുന്നു: വി.എ...

പ്രകാശം: ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുന്നു: വി.എ...: "ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയാണെന്നും ദേവപ്രശ്‌നത്തിന്റെ പേരില്‍ ജോത്സ്യന്‍മാര്‍ കോട..."

ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുന്നു: വി.എസ്.




ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയാണെന്നും ദേവപ്രശ്‌നത്തിന്റെ പേരില്‍ ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ക്ഷേത്രത്തിലെ നിലവറ തുറന്നാല്‍ വലിയ കുഴപ്പം സംഭവിക്കുമെന്ന ദേവപ്രശ്‌നത്തിലെ കണ്ടെത്തലില്‍ ഗൂഢാലോചനയുണ്ടെന്നും വി.എസ്. പറഞ്ഞു.

നിലവറ തുറന്നാല്‍ വംശം നശിക്കുമെന്നാണ് ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍. ഇത് യുക്തിക്ക് നിരക്കാത്തതാണ്-വി.എസ്. വിമര്‍ശിച്ചു. തൃശൂരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ബസ്ചാര്‍ജ് വര്‍ധന: ഉപഭോക്തൃ സംഘടന കോടതിയിലേക്ക്

  •  ബസ്ചാര്‍ജ് വര്‍ധനയുടെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നു. പുതിയ നിരക്കുവര്‍ധന പിന്‍വലിക്കണമെന്നും കമ്മറ്റി ശുപാര്‍ശ തള്ളണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ കോടതിയെ സമീപിക്കും. 
  • യാത്ര-ചരക്ക് ഗതാഗതരംഗത്തെ ആറു പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റി നല്‍കിയ ശുപാര്‍ശ സ്വീകരിച്ച് സര്‍ക്കാര്‍ ഫെയര്‍സ്റ്റേജും ടിക്കറ്റ്നിരക്കും നിശ്ചയിച്ചത് മോട്ടോര്‍വാഹനനിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മോട്ടോര്‍വാഹനനിയമത്തിലെ 67(1) വകുപ്പുപ്രകാരം മിനിമംനിരക്കും ഉയര്‍ന്നനിരക്കും മാത്രമേ സര്‍ക്കാരിന് നിശ്ചയിക്കാവൂ.ഫെയര്‍സ്റ്റേജ് അതത് ആര്‍ടിഒമാര്‍ നിര്‍ണയിക്കണമെന്നാണു വ്യവസ്ഥ. ഇതു മറികടന്നാണ് സര്‍ക്കാര്‍ കൊള്ളനിരക്ക് തീരുമാനിച്ചത്. 
  • ഏറ്റവുമൊടുവില്‍ ഓര്‍ഡിനറിയുടെ നാലാംസ്റ്റേജിലെ നിരക്കില്‍ ഒരുരൂപ കുറച്ചതും ഇതേ രീതിയില്‍ത്തന്നെ. കുറഞ്ഞനിരക്കില്‍ യാത്രചെയ്യാവുന്ന ദൂരം പരിമിതപ്പെടുത്തി തുടര്‍ന്നുള്ള യാത്രയ്ക്ക് കിലോമീറ്റര്‍നിരക്ക് ഈടാക്കിയതും കോടതിയില്‍ ചോദ്യംചെയ്യും. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിയ്ക്കും. സംസ്ഥാനത്ത് ആദ്യമായാണ് മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശ സ്വീകരിച്ച് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. 
  • ഗതാഗത രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാനും ചാര്‍ജ് വര്‍ധന ആവശ്യമാണോ എന്നു പരിശോധിക്കാനും മുമ്പ് ഏകാംഗ കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. അവരുടെ ശുപാര്‍ശപ്രകാരം മിനിമം ചാര്‍ജും കിലോമീറ്റര്‍നിരക്കും നിശ്ചയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യാറ്. ഇക്കുറി റിട്ട. ജസ്റ്റിസ് എം രാമചന്ദ്രന്‍ ചെയര്‍മാനായ മൂന്നംഗ കമ്മിറ്റി നല്‍കിയ ശുപാര്‍ശയില്‍ ഓര്‍ഡിനറി ബസുകളുടെ മിനിമംനിരക്ക് അഞ്ചുരൂപയാക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ഫെയര്‍സ്റ്റേജ് ഉള്‍പ്പെടുന്ന നിരക്കാകണം ഇതെന്നും നിര്‍ദേശിച്ചു.

ബസ്ചാര്‍ജ് വര്‍ധന: ഉപഭോക്തൃ സംഘടന കോടതിയിലേക്ക്


  •   ബസ്ചാര്‍ജ് വര്‍ധനയുടെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നു. പുതിയ നിരക്കുവര്‍ധന പിന്‍വലിക്കണമെന്നും കമ്മറ്റി ശുപാര്‍ശ തള്ളണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ കോടതിയെ സമീപിക്കും. യാത്ര-ചരക്ക് ഗതാഗതരംഗത്തെ ആറു പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റി നല്‍കിയ ശുപാര്‍ശ സ്വീകരിച്ച് സര്‍ക്കാര്‍ ഫെയര്‍സ്റ്റേജും ടിക്കറ്റ്നിരക്കും നിശ്ചയിച്ചത് മോട്ടോര്‍വാഹനനിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മോട്ടോര്‍വാഹനനിയമത്തിലെ 67(1) വകുപ്പുപ്രകാരം മിനിമംനിരക്കും ഉയര്‍ന്നനിരക്കും മാത്രമേ സര്‍ക്കാരിന് നിശ്ചയിക്കാവൂ.ഫെയര്‍സ്റ്റേജ് അതത് ആര്‍ടിഒമാര്‍ നിര്‍ണയിക്കണമെന്നാണു വ്യവസ്ഥ. ഇതു മറികടന്നാണ് സര്‍ക്കാര്‍ കൊള്ളനിരക്ക് തീരുമാനിച്ചത്. ഏറ്റവുമൊടുവില്‍ ഓര്‍ഡിനറിയുടെ നാലാംസ്റ്റേജിലെ നിരക്കില്‍ ഒരുരൂപ കുറച്ചതും ഇതേ രീതിയില്‍ത്തന്നെ. കുറഞ്ഞനിരക്കില്‍ യാത്രചെയ്യാവുന്ന ദൂരം പരിമിതപ്പെടുത്തി തുടര്‍ന്നുള്ള യാത്രയ്ക്ക് കിലോമീറ്റര്‍നിരക്ക് ഈടാക്കിയതും കോടതിയില്‍ ചോദ്യംചെയ്യും. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിയ്ക്കും.
  • സംസ്ഥാനത്ത് ആദ്യമായാണ് മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശ സ്വീകരിച്ച് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. ഗതാഗത രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാനും ചാര്‍ജ് വര്‍ധന ആവശ്യമാണോ എന്നു പരിശോധിക്കാനും മുമ്പ് ഏകാംഗ കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. അവരുടെ ശുപാര്‍ശപ്രകാരം മിനിമം ചാര്‍ജും കിലോമീറ്റര്‍നിരക്കും നിശ്ചയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യാറ്. ഇക്കുറി റിട്ട. ജസ്റ്റിസ് എം രാമചന്ദ്രന്‍ ചെയര്‍മാനായ മൂന്നംഗ കമ്മിറ്റി നല്‍കിയ ശുപാര്‍ശയില്‍ ഓര്‍ഡിനറി ബസുകളുടെ മിനിമംനിരക്ക് അഞ്ചുരൂപയാക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ഫെയര്‍സ്റ്റേജ് ഉള്‍പ്പെടുന്ന നിരക്കാകണം ഇതെന്നും നിര്‍ദേശിച്ചു.

പ്രകാശം: ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വാദം വിവരക്കേട്: മു...

പ്രകാശം: ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വാദം വിവരക്കേട്: മു...: "പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നു പറയുന്നത് വിവരമില്ലായ്മയാണെന്ന് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ പറഞ്ഞു. ..."

പ്രകാശം: പാമോലിന്‍ കേസ് അഞ്ചാംപ്രതിയുടെ പ്രോസിക്യൂഷന്‍ റദ്ദ...

പ്രകാശം: പാമോലിന്‍ കേസ് അഞ്ചാംപ്രതിയുടെ പ്രോസിക്യൂഷന്‍ റദ്ദ...: "നിയമം ഉമ്മന്‍ ചാണ്ടിയുടെ വഴിയെ.....ഇതോ ധാര്‍മ്മികത? പാമൊലിന്‍ കേസില്‍ അഞ്ചാംപ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടുചെയ്യാന്‍..."

പാമോലിന്‍ കേസ് അഞ്ചാംപ്രതിയുടെ പ്രോസിക്യൂഷന്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു


നിയമം ഉമ്മന്‍ ചാണ്ടിയുടെ വഴിയെ.....ഇതോ ധാര്‍മ്മികത?
  •   പാമൊലിന്‍ കേസില്‍ അഞ്ചാംപ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ടതായി രേഖകള്‍ . ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടതായി രേഖകള്‍ വെളിപ്പെടുത്തുന്നു. യുഡിഎഫ് അധികാരത്തില്‍വന്ന് 22-ാംദിവസംതന്നെ മുഖ്യമന്ത്രി ഇതിനുള്ള ഉത്തരവിറക്കി. അഞ്ചാംപ്രതിയും അന്നത്തെ സപ്ലൈകോ എംഡിയുമായ ജിജി തോംസനെ 1988ലെ അഴിമതിനിരോധന നിയമം അനുസരിച്ച് പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടിയ കത്ത് പിന്‍വലിക്കാനായിരുന്നു നീക്കം. ഇക്കാര്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജൂണ്‍ ഒമ്പതിന് ഉത്തരവിട്ടു. മന്ത്രിസഭയ്ക്കുള്ള കരടുകുറിപ്പ് ജൂണ്‍ 21ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അംഗീകരിച്ചു. അന്നുതന്നെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചെങ്കിലും മറ്റെന്തോ കാരണത്താല്‍ തീരുമാനം മാറ്റിവച്ചു. കേസില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കബളിപ്പിക്കലാണെന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ച കരടുകുറിപ്പ് വെളിവാക്കുന്നു. 
  • കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. 2006 ഒക്ടോബര്‍ പത്തിന് 7561/96/ എന്ന നമ്പരിലുള്ള കത്ത് കേന്ദ്രത്തിന് അയച്ചു. എന്നാല്‍ , പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ ഒന്നാംപ്രതി കെ കരുണാകരന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കരുണാകരന്‍ അന്തരിച്ചതിനെതുടര്‍ന്ന് അപ്പീല്‍ തള്ളി. എട്ടാംപ്രതി പി ജെ തോമസ് വിരമിച്ചതിനാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി വേണ്ട. ജിജി തോംസണ്‍ സര്‍വീസില്‍ തുടരുന്ന സാഹചര്യത്തിലാണ് അനുമതി തേടിയത്. ജിജി തോംസനെ പ്രോസിക്യൂട്ടുചെയ്യുന്നത് വിവേകപൂര്‍ണമല്ലെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രിസഭായോഗത്തിനു സമര്‍പ്പിച്ച കരടുകുറിപ്പില്‍ പറയുന്നത്.
  • കേന്ദ്രത്തിനു നല്‍കിയ കത്ത് പിന്‍വലിക്കുന്നതിനുപുറമെ കേസ് തുടരാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന നിര്‍ദേശവും നാല് പേജുള്ള കുറിപ്പിലുണ്ട്. വിജിലന്‍സ് ബി വകുപ്പില്‍നിന്ന് 7561/ബി ഒന്ന്/96 എന്ന ഫയല്‍ നമ്പരോടുകൂടിയാണ് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കിയത്. മറ്റേതെങ്കിലും വകുപ്പുമായി ആലോചിച്ചിട്ടില്ലെന്നും ഇതില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് നടപടികള്‍ നീക്കിയതെന്ന് ഇതില്‍നിന്ന് വ്യക്തം. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമുതല്‍ മുഖ്യമന്ത്രിവരെ ഒരേദിവസം കുറിപ്പിന് അംഗീകാരം നല്‍കിയതും ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പ്പര്യം എടുത്തതിനു തെളിവാണ്. യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പാമൊലിന്‍ കേസ് വിചാരണ തടയാന്‍ നീക്കം ആരംഭിച്ചെന്നും ഇത് വ്യക്തമാക്കുന്നു. തുടരന്വേഷണം നടക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയ അപേക്ഷ പിന്‍വലിക്കാന്‍ നടപടി എന്നതും പ്രസക്തമാണ്. 
  • 2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ ഇത് റദ്ദാക്കി പ്രോസിക്യൂഷന് അനുമതി തേടി അപേക്ഷ നല്‍കി. ഇത് റദ്ദാക്കാനാണ് വീണ്ടും ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. പ്രോസിക്യൂഷന്‍ അനുമതി തടഞ്ഞ് കേസില്‍നിന്ന് തലയൂരാനായിരുന്നു ശ്രമം. ഒരു പ്രതിയെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി കിട്ടാതിരുന്നാല്‍ മറ്റു പ്രതികളുടെ വിചാരണയും നീളും. ഈ പഴുതില്‍ കേസ്തന്നെ ഇല്ലാതാക്കാനാണ് നോക്കിയത്.

Saturday, August 13, 2011

പ്രകാശം: പാമൊലിന്‍ : എജിയുടെ ഉപദേശം തേടിയത് ഭരണഘടനാലംഘനം: ട...

പ്രകാശം: പാമൊലിന്‍ : എജിയുടെ ഉപദേശം തേടിയത് ഭരണഘടനാലംഘനം: ട...: "പാമൊലിന്‍ കേസ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത് ഭരണഘടനാലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ..."

പ്രകാശം: പാമൊലിന്‍ : എജിയുടെ ഉപദേശം തേടിയത് ഭരണഘടനാലംഘനം: ട...

പ്രകാശം: പാമൊലിന്‍ : എജിയുടെ ഉപദേശം തേടിയത് ഭരണഘടനാലംഘനം: ട...: "പാമൊലിന്‍ കേസ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത് ഭരണഘടനാലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ..."

പാമൊലിന്‍ : എജിയുടെ ഉപദേശം തേടിയത് ഭരണഘടനാലംഘനം: ടി പി കേളുനമ്പ്യാര്‍


  • പാമൊലിന്‍ കേസ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത് ഭരണഘടനാലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിനെ സംബന്ധിക്കുന്ന യാതൊന്നും പാമൊലിന്‍ കേസില്‍ ഇല്ലെന്നിരിക്കെ എജിയോട് നിയമോപദേശം തേടിയതിനെ ന്യായീകരിക്കാനാവില്ല. മുഖ്യമന്ത്രിയെയല്ല, ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയെ സംബന്ധിക്കുന്നതാണ് പാമൊലിന്‍ കേസ്. ഇതിന് എജിയുടെ സേവനം നിയമപ്രകാരം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം  പറഞ്ഞു. 
  • സര്‍ക്കാര്‍ നിയമോപദേശം തേടുമ്പോള്‍ അത് നല്‍കുകയും ഭരണഘടനപ്രകാരമുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റുകയുമാണ് അഡ്വക്കറ്റ് ജനറലിന്റെ ചുമതല. ഇക്കാര്യം ഭരണഘടനയുടെ 165-ാം ഖണ്ഡിക വ്യക്തമാക്കുന്നുണ്ട്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി നിയമോപദേശം തേടിയപ്പോള്‍ താന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് നിയമോപദേശം നല്‍കാനാണ് നിയമിതനായിട്ടുള്ളതെന്നും മുന്‍ ധനമന്ത്രിക്ക് നിയമോപദേശം നല്‍കാന്‍ ബാധ്യതയില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറല്‍ പറയേണ്ടിയിരുന്നത്.
  • പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട ജഡ്ജിയെ വ്യക്തിപരമായി കുറ്റപ്പെടുത്തിയ ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന കോടതിയലക്ഷ്യമാണ്. വിജിലന്‍സ് കോടതിക്കോ സാധാരണക്കാര്‍ക്കോ ഈ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണ്. ഹൈക്കോടതിക്ക് സ്വമേധയാ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുകയുമാവാം. കോടതിയുടെ അന്തസ്സിന് കോട്ടംതട്ടുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ നിയമനടപടികള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകാശം: ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വാദം വിവരക്കേട്: മു...

പ്രകാശം: ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വാദം വിവരക്കേട്: മു...: "പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നു പറയുന്നത് വിവരമില്ലായ്മയാണെന്ന് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ പറഞ്ഞു. ..."

ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന വാദം വിവരക്കേട്: മുസ്തഫ



  • പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നു പറയുന്നത് വിവരമില്ലായ്മയാണെന്ന് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ പറഞ്ഞു. ഭക്ഷ്യമന്ത്രിയായിരുന്ന തനിക്കും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ഇടപാടില്‍ ഒരേ പങ്കാണുള്ളത്. താന്‍ ഒപ്പിട്ടതിന്റെ അടിയില്‍ ഒപ്പിടലാണോ ധനമന്ത്രിയുടെ പണിയെന്ന് ഇന്ത്യാവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുസ്തഫ ചോദിച്ചു. ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയത്തിനിടയില്ലാത്ത വിധം ഉറപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മുസ്തഫ നടത്തിയത്.
  • ഭക്ഷ്യമന്ത്രിയേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ധനമന്ത്രിക്കാണെന്നും ഇടപാടില്‍ പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ധനമന്ത്രിയാണ് ഉത്തരം പറയേണ്ടതെന്നും മുസ്തഫ പറഞ്ഞു. വിവാദ ഇടപാടിനെക്കുറിച്ച് തുടക്കത്തിലേ സംശയമുണ്ടായിരുന്നെന്ന് മുസ്തഫ പറഞ്ഞു. 15 ശതമാനം കമീഷനില്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുവാദത്തിനായി ചീഫ് സെക്രട്ടറിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡിയും തനിക്ക് ഫയല്‍ അയച്ചു. സംശയം കാരണം ഒപ്പിടാതെ ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാനുള്ള തന്റെ കുറിപ്പിനടിയില്‍ ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയും ഒപ്പിട്ടാണ് അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി പരിഗണിച്ചത്.
  • ഇറക്കുമതിയില്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തീരുമാനം മന്ത്രിസഭക്കു വിട്ടത്. ഉത്സവകാലത്ത് ഭക്ഷ്യഎണ്ണയ്ക്ക് വന്‍ ദൗര്‍ലഭ്യമുണ്ടാകുമെന്നു പറഞ്ഞാണ് ഇറക്കുമതി തിടുക്കത്തിലാക്കിയത്. മറ്റു കാര്യം മുഴുവന്‍ ചീഫ് സെക്രട്ടറിതലത്തിലാണ് നടന്നത്. അതുകൊണ്ട് തന്നെമാത്രമായി കേസില്‍ പ്രതിയാക്കാനാവില്ല. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്തമേ തനിക്കുമുള്ളൂ.
  • ഒരര്‍ഥത്തില്‍ മന്ത്രിസഭയിലെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. നിയമപരമായി എല്ലാവരെയും പ്രതികളാക്കാന്‍ കഴിയുമോ എന്നറിയില്ല. എന്നാല്‍ , സാക്ഷികളെങ്കിലുമാക്കണം. ഇടപാടില്‍ സംശയമുണ്ടായിരുന്നിട്ടും ഫയലുകള്‍ പരിശോധിക്കാതെ താന്‍ മണ്ടനായി അഭിനയിക്കുകയായിരുന്നു. അപ്പോള്‍ മണ്ടനായിരിക്കുന്നതാണ് നല്ലതെന്നു തോന്നി. കാരണം നല്ലതില്‍ തൊട്ടാലും ചീത്തയില്‍ തൊട്ടാലും അപകടത്തില്‍ ചാടും. അതിനേക്കാള്‍ നല്ലത് താന്‍ മണ്ടനാണെന്ന് മറ്റുള്ളവര്‍ വിചാരിക്കുന്നതാണ്. ഉദ്യോഗസ്ഥരൊക്കെ അങ്ങനെ കരുതിക്കോട്ടെ. ദൈവം അങ്ങനെ തോന്നിച്ചത് എത്ര നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. 
  • ഫയല്‍ ധനവകുപ്പില്‍ എത്താതിരുന്നതിന് താന്‍ ഉത്തരവാദിയല്ല. അത് തന്റെ ജോലിയല്ല. കിട്ടിയില്ലെങ്കില്‍ അവരാണ് അന്വേഷിക്കേണ്ടത്. പാമൊലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കരുണാകരനും ചീഫ് സെക്രട്ടറി പത്മകുമാറും പ്രതിയാകുന്ന സാഹചര്യത്തില്‍ തന്നെയും ബലിയാടാക്കി. ഗ്രൂപ്പിസത്തിന്റെ ഭാഗമായിരുന്നു അതൊക്കെ.
  • തുടരന്വേഷണ ഉത്തരവ് ഉമ്മന്‍ചാണ്ടിക്കെതിരായ കുറ്റപത്രം പോലെയാണ്. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമില്ല. അന്വേഷണത്തെ തള്ളുകയോ, സ്വീകരിക്കുകയോ അല്ലാതെ കുറ്റപത്രത്തിനു സമാനമായ ഉത്തരവിറക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും മുസ്തഫ അഭിമുഖത്തില്‍ പറഞ്ഞു.

    പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍ മാത്രം !സുതാര്യതയുടെ പുതിയ മാതൃക.......

    മുസ്തഫ കൂടുതലായി ഒന്നും വെളിപ്പെടുത്തിയില്ലെന്ന് ചെന്നിത്തല
     പാമോയില്‍ കേസുമായി ബന്ധപ്പെട്ട് നല്‍കിയ വിടുതല്‍ ഹരജിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ ടി.എച്ച് മുസ്തഫ ചാനല്‍ അഭിമുഖത്തിലും പറഞ്ഞിട്ടുള്ളൂവെന്നും ഇതില്‍ കൂടുതലായി ഒന്നും പറഞ്ഞിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
    മുസ്തഫയുടെ പ്രസ്താവന തെറ്റ്:ഉമ്മന്‍ ചാണ്ടിയെ തുണച്ചു മാണിയുടെ വിചിത്ര വാദം

      ഒരു തെളിവുമില്ലാത്തതാണ് പാമോയില്‍ കേസെന്ന് മന്ത്രി കെ എം മാണി. കേസില്‍ അന്നത്തെ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്ന ടി എച്ച് മുസ്തഫയുടെ പ്രസ്താവനയില്‍ ഒരര്‍ഥവുമില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമാണ് കൂട്ടുത്തരവാദിത്തത്തിന്റെ കാര്യം വരുന്നത്. കുറ്റം ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്. കോടതി അന്വേഷണത്തെ ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്തിട്ടുമുണ്ട്. 



Friday, August 12, 2011

സഭ വിലക്കി; തമ്പി കാക്കനാടന്റെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു







  •   കഴിഞ്ഞദിവസം അന്തരിച്ച പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പ്രമുഖ കഥാകാരന്‍ കാക്കനാടന്റെ സഹോദരനുമായ തമ്പി കാക്കനാടന്റെ മൃതദേഹം സമൂഹത്തിന്റെ നാനാതുറകളിലുംപെട്ട നൂറുകണക്കിനു ജനങ്ങളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
  • സഭയുടെ അനുമതി കിട്ടാത്തതിനാല്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം മാര്‍ത്തോമ്മ സഭാകല്ലറയില്‍ സംസ്‌കരിക്കാനായില്ല. പകരം പള്ളി സെമിത്തേരിക്കു സമീപമുള്ള പോളയത്തോട്ടിലെ ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. തമ്പി കാക്കനാടനെപ്പോലെ ബഹുമുഖ പ്രതിഭയായ ഒരു വ്യക്തിയുടെ മൃതദേഹം സഭാകല്ലറയില്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കാത്ത സഭയുടെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കി. തമ്പി കാക്കനാടന്റെ അച്ഛന്‍ ജോര്‍ജ്ജ് കാക്കനാടന്‍ സാമൂഹിക പ്രവര്‍ത്തകനും സഭയുടെ സുവിശേഷകരില്‍ ഒരാളുമായിരുന്നു. 1957-ല്‍ ഇ.എം.എസ്.മന്ത്രിസഭയുട കാലത്ത് ജോര്‍ജ്ജ് കാക്കനാടന്റെ സ്വാധീനം ഉപയോഗിച്ചാണ് മാര്‍ത്തോമ്മ സഭയ്ക്ക് കല്ലറ സ്ഥാപിക്കാന്‍ കൊല്ലത്ത് സ്ഥലം ലഭ്യമാക്കിയത്.
  • തമ്പി കാക്കനാടന്റെ ഇളയസഹോദരന്‍ ചിത്രകാരനും സഞ്ചാരസാഹിത്യകാരനുമായ രാജന്‍ കാക്കനാടന്‍ മരിച്ചപ്പോഴും മാര്‍ത്തോമ്മ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനോട് സഭാനേതൃത്വം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പിന്നീട് അവര്‍ ആ തീരുമാനം മാറ്റി. മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കി. ഇക്കുറി തീരുമാനത്തില്‍ അയവു വരുത്താന്‍ സഭാനേതൃത്വം തയ്യാറായില്ല. തമ്പിയുടെ മൃതദേഹം കല്ലറയില്‍ സംസ്‌കരിക്കുന്ന കാര്യത്തില്‍ സഭയുടെ കൊല്ലത്തെ നേതൃത്വത്തിന് എതിര്‍പ്പില്ലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍, തിരുവനന്തപുരത്ത് സഭയുടെ ഉന്നത നേതൃത്വമാണ് അനുമതി നിഷേധിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. സഭയുടെ വിശ്വാസപ്രമാണങ്ങളില്‍നിന്ന് വേറിട്ടു സഞ്ചരിക്കുന്നവരും സഭയില്‍ അംഗമല്ലാത്തവരുമായതിനാലാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതെന്ന് ഉന്നത നേതൃത്വം കാരണം പറഞ്ഞതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
  • സ്വകാര്യ ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന തമ്പി കാക്കനാടന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ കാക്കനാടന്റെ വസതിയായ 'അര്‍ച്ചന'യില്‍ പൊതുദര്‍ശനത്തിനു വച്ചു. സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര, രാഷ്ട്രീയ, സാഹിത്യ, മാധ്യമ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ എത്തി. നിരവധി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുംവേണ്ടി മൃതദേഹത്തില്‍ റീത്തുകള്‍ വച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം പോളയത്തോട് പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി.

പ്രകാശം: ബസ്‌നിരക്ക് കുറച്ചത് കണ്ണില്‍ പൊടിയിടല്‍ മാത്രം ;...

പ്രകാശം: ബസ്‌നിരക്ക് കുറച്ചത് കണ്ണില്‍ പൊടിയിടല്‍ മാത്രം ;...: " നാലാം ഫെയര്‍‌സ്റ്റേജിലെ ബസ് ചാര്‍ജ് വര്‍ധനയില്‍ കുറവുവരുത്തിയെങ്കിലും നിരക്കുപരിഷ്‌കരിച്ചപ്പോള്‍ വന്ന അപാകതകള്‍ മാറ്റമില്ലാതെ തുടരുന്..."

ബസ്‌നിരക്ക് കുറച്ചത് കണ്ണില്‍ പൊടിയിടല്‍ മാത്രം ; അപാകതകള്‍ ഇപ്പോഴും ബാക്കി




 നാലാം ഫെയര്‍‌സ്റ്റേജിലെ ബസ് ചാര്‍ജ് വര്‍ധനയില്‍ കുറവുവരുത്തിയെങ്കിലും നിരക്കുപരിഷ്‌കരിച്ചപ്പോള്‍ വന്ന അപാകതകള്‍  മാറ്റമില്ലാതെ തുടരുന്നു.
  • പത്തുകിലോമീറ്റര്‍ ദൂരംവരുന്ന നാലാം സ്റ്റേജിലെ 5.50 രൂപ ഒറ്റയടിക്ക് എട്ടുരൂപയായാണ് വര്‍ധിപ്പിച്ചിരുന്നത്. പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്നാണ് എട്ടുരൂപ ഏഴുരൂപയായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായത്. അശാസ്ത്രീയമായാണ് ബസ്‌യാത്രാനിരക്കുകൂട്ടിയതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഈ നടപടി.
  • എന്നാല്‍ മൊത്തത്തിലുള്ള  അപാകതകള്‍പരിഹരിക്കാന്‍ ഇനിയും ശ്രമമുണ്ടായിട്ടില്ല. നാലാം സ്റ്റേജുപോലെ തന്നെ ആറാം സ്റ്റേജിലും 2.50 രൂപയുടെ വര്‍ധനയാണുണ്ടായത്. 8.50 രൂപ ഇവിടെ 11 രൂപയായി വര്‍ധിച്ചു. കിലോമീറ്റര്‍ നിരക്കിനേക്കാള്‍ 2.75 രൂപയാണ് ഈ സ്റ്റേജില്‍ ഈടാക്കുന്നത്. യാത്രചെയ്യാത്ത ദൂരത്തിനാണ് ഈ അധികത്തുക നല്‍കുന്നത്. ഈ അപാകതകള്‍പരിഹരിക്കാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല.
  • മിനിമം നിരക്കുമാത്രമാണ് വര്‍ധിപ്പിക്കുന്നതെന്നും കിലോമീറ്റര്‍ നിരക്ക് 55 പൈസയായി നിലനിര്‍ത്തുമെന്നുമായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പുതുക്കിയനിരക്ക് വന്നപ്പോള്‍ അത് പാഴ്‌വാക്കായി. കിലോമീറ്ററിന് 55 പൈസപ്രകാരം 5.50 രൂപയാണ് നാലാംസ്റ്റേജില്‍ നിരക്കുവേണ്ടിയിരുന്നത്. പരമാവധി ആറു രൂപവേണ്ടിടത്ത് ഇപ്പോള്‍ ഒരു രൂപ കുറച്ചിട്ടും ഏഴുരൂപയാണ് നിരക്ക്. കിലോമീറ്റര്‍ നിരക്കിനേക്കാള്‍ കൂടുതലാണ് ഏഴുരൂപ നിരക്കും.
  • ഇത്തവണ നിരക്കുവര്‍ധനയ്ക്ക് സ്വീകരിച്ച രീതിയാണ് വ്യാപകമായ അപാകതകള്‍ക്ക് ഇടയാക്കിയത് . മിനിമം കിലോമീറ്ററില്‍ സഞ്ചരിക്കാവുന്ന അഞ്ചുകിലോമീറ്റര്‍ ദൂരം പ്രത്യേകമായി നിലനിര്‍ത്തുകയും തുടര്‍ന്നുള്ള ദൂരത്തിന് കിലോമീറ്റര്‍ നിരക്ക് ഈടാക്കുകയും ചെയ്യുന്നരീതിയാണ് ഇത്തവണ അവലംബിച്ചത്. ഇത്തരമൊരുരീതി രാജ്യത്തെവിടെയും നിലവിലില്ല. മിനിമം നിരക്കിനുപുറത്ത് സഞ്ചരിക്കുന്നവരില്‍ നിന്ന് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ യാത്രാനിരക്ക് ഈടാക്കുന്നപതിവാണ് ഇതുവരെ സംസ്ഥാനത്തുമുണ്ടായിരുന്നത്. ഇതുമാറ്റി അശാസ്ത്രീയമായ രീതി പിന്തുടര്‍ന്നതാണ് മിനിമം നിരക്കിനുശേഷമുള്ള ഫെയര്‍‌സ്റ്റേജുകളിലെ നിരക്കില്‍ വന്‍ വര്‍ധനവുണ്ടാവാന്‍ കാരണമായത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഭാവിയില്‍ വരുന്ന എല്ലാവര്‍ധനയിലും യാത്രാനിരക്ക് അനിയന്ത്രിതമായി കൂടാനിടയാവും.
  • നിരക്കുവര്‍ധന, ഫെയര്‍‌സ്റ്റേജ് അപാകതകള്‍പരിഹരിക്കല്‍ തുടങ്ങിയ ആറുകാര്യങ്ങള്‍ പഠിക്കാനാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നത്. എന്നാല്‍ നിരക്കുവര്‍ധനമാത്രമാണ് സമിതിശുപാര്‍ശ പ്രകാരം നടന്നത്. നിരക്കു വര്‍ധനയോടെ ഫെയര്‍‌സ്റ്റേജ് അപാകതകള്‍ പെരുകുകയും ചെയ്തു. നേരത്തേ മൂന്നു സ്റ്റേജുകളില്‍ മാത്രമായിരുന്നു കാര്യമായ അപാകം. യാത്രചെയ്യാത്ത ദൂരത്തിന് 12 പൈസ മുതല്‍ 37 പൈസവരെയാണ് യാത്രക്കാരന്‍ നല്‍കേണ്ടിവന്നത്. ഇതിപ്പോള്‍ 1.87 മുതല്‍ 2.75 രൂപവരെയായിട്ടുണ്ട്. നിരക്കുവര്‍ധനയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരോക്ഷമായി ശരിവെക്കുമ്പോഴും പ്രധാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.

പ്രകാശം: ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കു...

പ്രകാശം: ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കു...: "കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് അന്വേഷണം ആരം..."

ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം


ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്, മുസ്ലീംലീസ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, മുസ്ലീംലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പി പ്രകാശിന്‍െറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.
പേരാമ്പ്ര സ്വദേശി എന്‍.കെ അബ്ദുള്‍ അസീസ് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ മാര്‍ച്ച് മാസത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുസ്ലീംലീഗ് നേതാക്കള്‍ക്ക് അനധികൃത സ്വത്ത് സമ്പാദ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആരാട്യാന്‍ മുഹമ്മദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇത്തരത്തില്‍ അനധികൃതസ്വത്തുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ലീഗ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രേഖമൂലം പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ അഞ്ചിടത്ത് അനധികൃത ഭൂമി, ഖത്തറിലെ ബിസിനസില്‍ 400കോടിയുടെ നിക്ഷേപം, അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ ഇവര്‍ക്കുള്ള വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്‍െറ ആവശ്യം.