Monday, January 30, 2023

ഗാന്ധിവധം സവർക്കറുടെ 
അറിവോടെ



സവർക്കറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെ ആപ്‌തെ ഡൽഹി യാത്രയിൽ തങ്ങളോടൊപ്പം ചേരാൻ ബാഡ്‌ഗെയോട്‌ ആവശ്യപ്പെട്ടു. ബാഡ്‌ഗെ പുണെയിലേക്ക്‌ പോയി ജനുവരി 17നു മടങ്ങിയെത്തി ഗോഡ്‌സെയ്‌ക്കും ആപ്‌തെയ്‌ക്കുമൊപ്പം ചേർന്നു. ഡൽഹിയിലേക്ക്‌ പോകുംമുമ്പ്‌ സവർക്കരെ അവസാനമായി ഒന്നുകൂടെ കാണാൻ ഗോഡ്‌സെ ആഗ്രഹിച്ചു. അങ്ങനെ മൂവരും വീണ്ടും സവർക്കർ സദനിൽ എത്തി. ഗോഡ്‌സെയും ആപ്‌തെയും മുകൾനിലയിലെ മുറിയിൽ കയറി സവർക്കറെ കണ്ടു. തിരിച്ചിറങ്ങുമ്പോൾ ‘വിജയശ്രീലാളിതരായി മടങ്ങിവരൂ’ എന്ന്‌ സവർക്കർ ഇവരോട്‌ പറഞ്ഞു. ഗാന്ധിവധത്തിൽ പിന്നീട്‌ മാപ്പുസാക്ഷിയായ ബാഡ്‌ഗെയുടെ മൊഴി ഇങ്ങനെ: ‘സവർക്കർ സദനിൽനിന്നും പുറപ്പെടവെ ഗാന്ധിജി, ജവാഹര്‍ലാല്‍ നെഹ്‌റു, സുഹ്‌റാവാര്‍ദി എന്നിവരെ തീര്‍ത്തുകളയണമെന്ന് താത്യാറാവു (സവര്‍ക്കര്‍) തീരുമാനിച്ചുവെന്നും ആ ജോലി തങ്ങളെ ഏൽപ്പിച്ചെന്നും ആപ്തേ എന്നോട് പറഞ്ഞു.’

ആർഎസ്‌എസിനെ 
നിരോധിക്കുന്നു

1948 ഫെബ്രുവരി 4:- ആർഎസ്‌എസ്‌ രാജ്യത്ത്‌ അനഭിലഷണീയവും അപകടകരവുമായ പ്രവർത്തനങ്ങൾ നടത്തുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ആർഎസ്‌എസ്‌ അംഗങ്ങൾ തീവയ്‌പ്‌, കവർച്ച, കൊള്ള, കൊലപാതകം എന്നിവയുൾപ്പെടുന്ന അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ മാർഗങ്ങൾ അവലംബിക്കാനും തോക്കുകൾ ശേഖരിക്കാനും സർക്കാരിനെതിരെ അതൃപ്‌തി സൃഷ്‌ടി‌ക്കാനും പൊലീസിനെയും സൈന്യത്തെയും കീഴ്പ്പെടുത്താനും ആളുകളെ പ്രേരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചു. ഇതെല്ലാം രഹസ്യമായാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച കമ്യൂണിക്കെയുടെ വാർത്ത

ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച കമ്യൂണിക്കെയുടെ വാർത്ത

–- സംഘത്തിന്റെ ആക്ഷേപകരവും ഹാനികരവുമായ പ്രവർത്തനങ്ങൾ തുടരുകയും ഇതിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട ആളുകളാൽ നിരവധി പേർ ആക്രമണത്തിന്‌ ഇരകളാകുകയും ചെയ്‌തു. ഇതിൽ ഏറ്റവും അവസാനത്തേത്‌ ഗാന്ധിജിയാണ്‌. 

–- അക്രമം വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇതിന്റെ ആദ്യപടിയായി സംഘത്തെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നു.

കൊന്നിട്ടും കലിതീരാതെ

ഒരിക്കൽ കൊല്ലപ്പെട്ടിട്ടും കൊലയാളിയുടെ പിന്മുറക്കാരാൽ നിരന്തരം കൊല്ലപ്പെടുന്ന രക്തസാക്ഷിയാണ് മഹാത്മാഗാന്ധി. 1948 ജനുവരി മുപ്പതിന്‌ ഡൽഹി ബിർള മന്ദിരത്തിന്‌ സമീപം നാഥൂറാം വിനായക്‌ ഗോഡ്‌സെയെന്ന ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ്‌ ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചെങ്കില്‍ പിന്നീടിങ്ങോട്ട് ഗോഡ്‌സെയുടെ പിന്മുറക്കാർ അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നു.

ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ നിറയൊഴിക്കുന്നു

ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ നിറയൊഴിക്കുന്നു

നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതൽ ഹിന്ദുമഹാസഭ ജനുവരി 30 "ശൗര്യദിവസ്‌’ആയി ആചരിക്കുന്നു.  2019ല്‍ ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ പ്രതീകാത്മകമായി നിറയൊഴിച്ചുകൊണ്ടാണ് ശൗര്യദിവസ് ആചരിച്ചത്. അതിന് തൊട്ടുമുമ്പ്‌ അവര്‍ ഗോഡ്‌സെയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. ഇരുപതോളം നഗരങ്ങളിൽ ഗോഡ്‌സെയ്‌ക്കായി സംഘപരിവാർ അമ്പലം കെട്ടി പൂജനടത്തുന്നു.യുപി മീററ്റിൽ ഗോഡ്‌സെ ക്ഷേത്രത്തിന്റെ കാവൽക്കാരനും പൂജാരിയുമായ അശോക്‌ വർമ അടുത്തിടെ പറഞ്ഞത്‌ രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയെന്നും ഗോഡ്‌സെ യഥാർഥ രാജ്യസ്‌നേഹിയാണെന്നുമാണ്‌. ഗാന്ധിജി രാജ്യദ്രോഹിയാണെന്ന്‌ ജനം മനസ്സിലാക്കിയിട്ടുണ്ടെന്നും വർമ നിർലജ്ജം പറഞ്ഞു. രാജ്യത്താദ്യമായി ഗോഡ്‌സെയ്‌ക്ക്‌ പ്രതിമ ഉയർന്നതും മീററ്റിലാണ്.

ഗുജറാത്തിലെ സ്‌കൂൾ പരീക്ഷയിൽ "ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്‌തു' എന്ന ചോദ്യം പ്രത്യക്ഷപ്പെട്ടു. ഗാന്ധിവധത്തിന്റെ മസ്‌തിഷ്‌കമായി പ്രവർത്തിച്ച വി ഡി  സവർക്കറെ രാഷ്‌ട്രപിതാവാക്കാനാണ്‌ ഹിന്ദുത്വ തീവ്രവാദികളുടെ ഏറ്റവും പുതിയ ശ്രമം. ബ്രിട്ടീഷ്‌ തടവറയിൽനിന്ന്‌ മാപ്പപേക്ഷ നൽകാൻ സവർക്കറെ നിർബന്ധിച്ചത്‌ ഗാന്ധിജിയാണെന്ന പ്രചാരണം രാജ്യത്തിന്റെ പ്രതിരോധമന്ത്രിതന്നെ ഏറ്റുപിടിക്കുകയാണ്. ഹിന്ദു രാഷ്‌ട്രമെന്ന ആർഎസ്എസ്‌ സ്വപ്‌നത്തിന്‌ ഗാന്ധിജിയുടെ ഓർമകൾ വിലങ്ങുതടിയാണ്‌.

അടിമുടി ആർഎസ്‌എസ്‌

രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന തീവ്ര ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്സെ  ആർഎസ്എസുകാരൻ ആയിരുന്നോ? പതിറ്റാണ്ടുകളായി പല വേദികളിൽ, പല സാഹചര്യങ്ങളിൽ സംഘപരിവാറുകാർ ‘തീർത്തും നിഷ്കളങ്കമായി' ഉയർത്തുന്ന സംശയമാണ്‌ ഇത്. 1938ൽ ഗോഡ്‌സെ തന്റെ ആർഎസ്എസ് അംഗത്വം രാജിവച്ചതായ വാദത്തിൽ ഊന്നിയാണ് മുമ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയും നടക്കുന്ന ഈ വ്യാജ പൊതുബോധനിർമിതി.

ഗാന്ധിവധത്തിന്റെ രക്തക്കറ കഴുകിക്കളയാൻ ആർഎസ്എസ് കിണഞ്ഞുശ്രമിക്കുമ്പോഴും മരണംവരെ ഗോഡ്‌സെ ആർഎസ്എസുകാരൻ ആയിരുന്നെന്ന് ആവർത്തിക്കുകയാണ്‌ ഗോഡ്‌സെയുടെ കുടുംബാംഗങ്ങൾ.

ഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ( ഫയൽ ചിത്രം)

ഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ( ഫയൽ ചിത്രം)

ആർഎസ്‌എസിന്റെ ആശയാടിത്തറയായ ഹിന്ദുത്വ പ്രത്യയശാസ്‌ത്രം ആവിഷ്‌കരിച്ച വി ഡി  സവർക്കറുടെ അടുത്ത അനുയായി ആയിരുന്നു നാഥുറാം. സവർക്കറുടെ ഭവനത്തിലെ നിത്യസന്ദർശകനും. അതിനെല്ലാം ഉപരിയാണ് ഗാന്ധിവധത്തിൽ കൂട്ടുപ്രതി ആയിരുന്ന മറ്റൊരു ഗോഡ്‌സെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ വാക്കുകൾ. ‘ഞങ്ങൾ ഗോഡ്‌സെ സഹോദരർ എല്ലാവരും വീട്ടിലേക്കാൾ, ആർഎസ്എസ് ശാഖകളിൽ വളർന്നവരാണ്. നാഥുറാം പിന്നീട് ബൗദ്ധിക് കാര്യവാഹക് ആയി. ഗാന്ധിവധത്തിനുശേഷം ഗോൾവാൾക്കറും മറ്റ് ആർഎസ്എസ്- ഹിന്ദുമഹാസഭാ നേതാക്കളും വളരെയേറെ പ്രശ്നങ്ങൾ നേരിട്ടു. അവരെ രക്ഷിക്കാനാണ് താൻ ആർഎസ്എസ് വിട്ടതായി നാഥുറാം പറഞ്ഞത്. എന്നാൽ, ഒരിക്കലും അദ്ദേഹം ആർഎസ്എസിനെ ഉപേക്ഷിച്ചിരുന്നില്ല'–-- ‘ഞാൻ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ വധിച്ചു' എന്ന നാഥുറാമിന്റെ പുസ്തകം 1993 ഡിസംബറിൽ പുറത്തിറങ്ങിയശേഷം ഗോപാൽ ഫ്രണ്ട്‌ലൈന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ്‌ ഇത്. ‘ഹിന്ദുരാഷ്ട്രമായ ഭാരതത്തെ ഒറ്റുകൊടുത്ത’ ഗാന്ധിജിയെ കൊന്ന രാത്രി മുഴുവൻ തങ്ങൾ ആഘോഷിക്കുകയായിരുന്നെന്ന ഗോപാൽ ഗോഡ്‌സെയുടെ മറ്റൊരു അഭിമുഖവും യു ട്യൂബിൽ ലഭ്യമാണ്.

1932ൽ ആർഎസ്എസിൽ ചേർന്ന നാഥുറാം ആജീവനാന്തം അതിൽനിന്ന് പുറത്തുവരികയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഗോപാൽ ഗോഡ്‌സെയുടെ ചെറുമകൻ സത്യകി സവർക്കറും പറയുന്നു.  ഗാന്ധിജിയെ കൊന്നതിന്‌ 1949 നവംബർ പതിനഞ്ചിനാണ്‌ നാഥുറാം തൂക്കിലേറ്റപ്പെട്ടത്‌.  തൂക്കിലേറ്റപ്പെടുന്നതിന്‌ തൊട്ടുമുമ്പായി,  ഗോഡ്‌സെ അവസാനമായി ചൊല്ലിയ സംസ്കൃത വരികളെങ്കിലും ആർഎസ്‌എസിന്‌ തള്ളിപ്പറയാനാകില്ല. 1939ൽ ആർഎസ്‌എസ്‌ ഗണഗീതമായി അംഗീകരിച്ച ‘നമസ്തേ സദാ വത്സലേ' എന്നാരംഭിക്കുന്ന വരികളായിരുന്നു 1938ൽ ആർഎസ്‌എസിൽനിന്ന്‌ രാജിവച്ചതായി പറയപ്പെടുന്ന ഗോഡ്‌സെ അവസാനമായി ഉച്ചരിച്ചത്‌.


Read more: https://www.deshabhimani.com/articles/assassination-of-mahatma-gandhi-savarkkar/1070606


 ‘1948 ജനുവരി 14, നാഥുറാം ഗോഡ്‌സെയും നാരായൺ ആപ്‌തെയും ഹിന്ദുമഹാസഭാ അംഗവും ആയുധ ഇടനിലക്കാരനുമായ ദിഗംബർ ബാഡ്‌ഗെയ്‌ക്കൊപ്പം ബോംബെയിലെ സവർക്കർ സദനിൽ എത്തി. തോക്കും ഗ്രനേഡും ഡിറ്റണേറ്ററും വയറുകളും അടങ്ങുന്ന ബാഗുമായാണ്‌ ഇവർ എത്തിയിരുന്നത്‌.

സവര്‍ക്കറുടെ മുറിയിലേക്ക്‌ ഏതുനിമിഷവും കടന്നുചെല്ലാൻ അനുമതിയുള്ളവരായിരുന്നു ഗോഡ്‌സെയും നാരായൺ ആപ്‌തെയും. ദിഗംബർ ബാഡ്‌ഗെയിൽനിന്ന്‌ ആയുധങ്ങൾ സൂക്ഷിച്ച ബാഗ്‌ വാങ്ങി  ഗോഡ്‌സെയും ആപ്‌തെയും സവർക്കറെ കണ്ടു. ബാഡ്‌ഗെയോട്‌ പുറത്തിരിക്കാൻ പറഞ്ഞു. 10 മിനിറ്റിനകം ഇരുവരും പുറത്തേക്ക്‌ വന്നു. ശേഷം തങ്ങൾക്കുമുമ്പേ സവർക്കർ സദനിൽ എത്തിയ മദൻലാൽ പഹ്‌വയോടും വിഷ്‌ണു കർക്കരെയോടും ആയുധങ്ങളുമായി ഡൽഹിയിലേക്ക്‌ പുറപ്പെടണമെന്ന്‌ നിർദേശിച്ചു. വിഭജനശേഷം പാകിസ്ഥാനിൽനിന്ന്‌ എത്തിയ പഞ്ചാബി അഭയാർഥിയായിരുന്നു പഹ്‌വ. കർക്കരെ ഹിന്ദുമഹാസഭാ പ്രവർത്തകനും.


സവർക്കറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെ ആപ്‌തെ ഡൽഹി യാത്രയിൽ തങ്ങളോടൊപ്പം ചേരാൻ ബാഡ്‌ഗെയോട്‌ ആവശ്യപ്പെട്ടു. ബാഡ്‌ഗെ പുണെയിലേക്ക്‌ പോയി ജനുവരി 17നു മടങ്ങിയെത്തി ഗോഡ്‌സെയ്‌ക്കും ആപ്‌തെയ്‌ക്കുമൊപ്പം ചേർന്നു. ഡൽഹിയിലേക്ക്‌ പോകുംമുമ്പ്‌ സവർക്കരെ അവസാനമായി ഒന്നുകൂടെ കാണാൻ ഗോഡ്‌സെ ആഗ്രഹിച്ചു. അങ്ങനെ മൂവരും വീണ്ടും സവർക്കർ സദനിൽ എത്തി. ഗോഡ്‌സെയും ആപ്‌തെയും മുകൾനിലയിലെ മുറിയിൽ കയറി സവർക്കറെ കണ്ടു. തിരിച്ചിറങ്ങുമ്പോൾ ‘വിജയശ്രീലാളിതരായി മടങ്ങിവരൂ’ എന്ന്‌ സവർക്കർ ഇവരോട്‌ പറഞ്ഞു. ഗാന്ധിവധത്തിൽ പിന്നീട്‌ മാപ്പുസാക്ഷിയായ ബാഡ്‌ഗെയുടെ മൊഴി ഇങ്ങനെ: ‘സവർക്കർ സദനിൽനിന്നും പുറപ്പെടവെ ഗാന്ധിജി, ജവാഹര്‍ലാല്‍ നെഹ്‌റു, സുഹ്‌റാവാര്‍ദി എന്നിവരെ തീര്‍ത്തുകളയണമെന്ന് താത്യാറാവു (സവര്‍ക്കര്‍) തീരുമാനിച്ചുവെന്നും ആ ജോലി തങ്ങളെ ഏൽപ്പിച്ചെന്നും ആപ്തേ എന്നോട് പറഞ്ഞു.’

ആർഎസ്‌എസിനെ 
നിരോധിക്കുന്നു

1948 ഫെബ്രുവരി 4:- ആർഎസ്‌എസ്‌ രാജ്യത്ത്‌ അനഭിലഷണീയവും അപകടകരവുമായ പ്രവർത്തനങ്ങൾ നടത്തുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ആർഎസ്‌എസ്‌ അംഗങ്ങൾ തീവയ്‌പ്‌, കവർച്ച, കൊള്ള, കൊലപാതകം എന്നിവയുൾപ്പെടുന്ന അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ മാർഗങ്ങൾ അവലംബിക്കാനും തോക്കുകൾ ശേഖരിക്കാനും സർക്കാരിനെതിരെ അതൃപ്‌തി സൃഷ്‌ടി‌ക്കാനും പൊലീസിനെയും സൈന്യത്തെയും കീഴ്പ്പെടുത്താനും ആളുകളെ പ്രേരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചു. ഇതെല്ലാം രഹസ്യമായാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച കമ്യൂണിക്കെയുടെ വാർത്ത

ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച കമ്യൂണിക്കെയുടെ വാർത്ത

–- സംഘത്തിന്റെ ആക്ഷേപകരവും ഹാനികരവുമായ പ്രവർത്തനങ്ങൾ തുടരുകയും ഇതിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട ആളുകളാൽ നിരവധി പേർ ആക്രമണത്തിന്‌ ഇരകളാകുകയും ചെയ്‌തു. ഇതിൽ ഏറ്റവും അവസാനത്തേത്‌ ഗാന്ധിജിയാണ്‌. 

–- അക്രമം വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇതിന്റെ ആദ്യപടിയായി സംഘത്തെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നു.

കൊന്നിട്ടും കലിതീരാതെ

ഒരിക്കൽ കൊല്ലപ്പെട്ടിട്ടും കൊലയാളിയുടെ പിന്മുറക്കാരാൽ നിരന്തരം കൊല്ലപ്പെടുന്ന രക്തസാക്ഷിയാണ് മഹാത്മാഗാന്ധി. 1948 ജനുവരി മുപ്പതിന്‌ ഡൽഹി ബിർള മന്ദിരത്തിന്‌ സമീപം നാഥൂറാം വിനായക്‌ ഗോഡ്‌സെയെന്ന ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ്‌ ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചെങ്കില്‍ പിന്നീടിങ്ങോട്ട് ഗോഡ്‌സെയുടെ പിന്മുറക്കാർ അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നു.

ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ നിറയൊഴിക്കുന്നു

ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ നിറയൊഴിക്കുന്നു

നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതൽ ഹിന്ദുമഹാസഭ ജനുവരി 30 "ശൗര്യദിവസ്‌’ആയി ആചരിക്കുന്നു.  2019ല്‍ ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ പ്രതീകാത്മകമായി നിറയൊഴിച്ചുകൊണ്ടാണ് ശൗര്യദിവസ് ആചരിച്ചത്. അതിന് തൊട്ടുമുമ്പ്‌ അവര്‍ ഗോഡ്‌സെയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. ഇരുപതോളം നഗരങ്ങളിൽ ഗോഡ്‌സെയ്‌ക്കായി സംഘപരിവാർ അമ്പലം കെട്ടി പൂജനടത്തുന്നു.യുപി മീററ്റിൽ ഗോഡ്‌സെ ക്ഷേത്രത്തിന്റെ കാവൽക്കാരനും പൂജാരിയുമായ അശോക്‌ വർമ അടുത്തിടെ പറഞ്ഞത്‌ രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയെന്നും ഗോഡ്‌സെ യഥാർഥ രാജ്യസ്‌നേഹിയാണെന്നുമാണ്‌. ഗാന്ധിജി രാജ്യദ്രോഹിയാണെന്ന്‌ ജനം മനസ്സിലാക്കിയിട്ടുണ്ടെന്നും വർമ നിർലജ്ജം പറഞ്ഞു. രാജ്യത്താദ്യമായി ഗോഡ്‌സെയ്‌ക്ക്‌ പ്രതിമ ഉയർന്നതും മീററ്റിലാണ്.

ഗുജറാത്തിലെ സ്‌കൂൾ പരീക്ഷയിൽ "ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്‌തു' എന്ന ചോദ്യം പ്രത്യക്ഷപ്പെട്ടു. ഗാന്ധിവധത്തിന്റെ മസ്‌തിഷ്‌കമായി പ്രവർത്തിച്ച വി ഡി  സവർക്കറെ രാഷ്‌ട്രപിതാവാക്കാനാണ്‌ ഹിന്ദുത്വ തീവ്രവാദികളുടെ ഏറ്റവും പുതിയ ശ്രമം. ബ്രിട്ടീഷ്‌ തടവറയിൽനിന്ന്‌ മാപ്പപേക്ഷ നൽകാൻ സവർക്കറെ നിർബന്ധിച്ചത്‌ ഗാന്ധിജിയാണെന്ന പ്രചാരണം രാജ്യത്തിന്റെ പ്രതിരോധമന്ത്രിതന്നെ ഏറ്റുപിടിക്കുകയാണ്. ഹിന്ദു രാഷ്‌ട്രമെന്ന ആർഎസ്എസ്‌ സ്വപ്‌നത്തിന്‌ ഗാന്ധിജിയുടെ ഓർമകൾ വിലങ്ങുതടിയാണ്‌.

അടിമുടി ആർഎസ്‌എസ്‌

രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന തീവ്ര ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്സെ  ആർഎസ്എസുകാരൻ ആയിരുന്നോ? പതിറ്റാണ്ടുകളായി പല വേദികളിൽ, പല സാഹചര്യങ്ങളിൽ സംഘപരിവാറുകാർ ‘തീർത്തും നിഷ്കളങ്കമായി' ഉയർത്തുന്ന സംശയമാണ്‌ ഇത്. 1938ൽ ഗോഡ്‌സെ തന്റെ ആർഎസ്എസ് അംഗത്വം രാജിവച്ചതായ വാദത്തിൽ ഊന്നിയാണ് മുമ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയും നടക്കുന്ന ഈ വ്യാജ പൊതുബോധനിർമിതി.

ഗാന്ധിവധത്തിന്റെ രക്തക്കറ കഴുകിക്കളയാൻ ആർഎസ്എസ് കിണഞ്ഞുശ്രമിക്കുമ്പോഴും മരണംവരെ ഗോഡ്‌സെ ആർഎസ്എസുകാരൻ ആയിരുന്നെന്ന് ആവർത്തിക്കുകയാണ്‌ ഗോഡ്‌സെയുടെ കുടുംബാംഗങ്ങൾ.

ഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ( ഫയൽ ചിത്രം)

ഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ( ഫയൽ ചിത്രം)

ആർഎസ്‌എസിന്റെ ആശയാടിത്തറയായ ഹിന്ദുത്വ പ്രത്യയശാസ്‌ത്രം ആവിഷ്‌കരിച്ച വി ഡി  സവർക്കറുടെ അടുത്ത അനുയായി ആയിരുന്നു നാഥുറാം. സവർക്കറുടെ ഭവനത്തിലെ നിത്യസന്ദർശകനും. അതിനെല്ലാം ഉപരിയാണ് ഗാന്ധിവധത്തിൽ കൂട്ടുപ്രതി ആയിരുന്ന മറ്റൊരു ഗോഡ്‌സെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ വാക്കുകൾ. ‘ഞങ്ങൾ ഗോഡ്‌സെ സഹോദരർ എല്ലാവരും വീട്ടിലേക്കാൾ, ആർഎസ്എസ് ശാഖകളിൽ വളർന്നവരാണ്. നാഥുറാം പിന്നീട് ബൗദ്ധിക് കാര്യവാഹക് ആയി. ഗാന്ധിവധത്തിനുശേഷം ഗോൾവാൾക്കറും മറ്റ് ആർഎസ്എസ്- ഹിന്ദുമഹാസഭാ നേതാക്കളും വളരെയേറെ പ്രശ്നങ്ങൾ നേരിട്ടു. അവരെ രക്ഷിക്കാനാണ് താൻ ആർഎസ്എസ് വിട്ടതായി നാഥുറാം പറഞ്ഞത്. എന്നാൽ, ഒരിക്കലും അദ്ദേഹം ആർഎസ്എസിനെ ഉപേക്ഷിച്ചിരുന്നില്ല'–-- ‘ഞാൻ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ വധിച്ചു' എന്ന നാഥുറാമിന്റെ പുസ്തകം 1993 ഡിസംബറിൽ പുറത്തിറങ്ങിയശേഷം ഗോപാൽ ഫ്രണ്ട്‌ലൈന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ്‌ ഇത്. ‘ഹിന്ദുരാഷ്ട്രമായ ഭാരതത്തെ ഒറ്റുകൊടുത്ത’ ഗാന്ധിജിയെ കൊന്ന രാത്രി മുഴുവൻ തങ്ങൾ ആഘോഷിക്കുകയായിരുന്നെന്ന ഗോപാൽ ഗോഡ്‌സെയുടെ മറ്റൊരു അഭിമുഖവും യു ട്യൂബിൽ ലഭ്യമാണ്.

1932ൽ ആർഎസ്എസിൽ ചേർന്ന നാഥുറാം ആജീവനാന്തം അതിൽനിന്ന് പുറത്തുവരികയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഗോപാൽ ഗോഡ്‌സെയുടെ ചെറുമകൻ സത്യകി സവർക്കറും പറയുന്നു.  ഗാന്ധിജിയെ കൊന്നതിന്‌ 1949 നവംബർ പതിനഞ്ചിനാണ്‌ നാഥുറാം തൂക്കിലേറ്റപ്പെട്ടത്‌.  തൂക്കിലേറ്റപ്പെടുന്നതിന്‌ തൊട്ടുമുമ്പായി,  ഗോഡ്‌സെ അവസാനമായി ചൊല്ലിയ സംസ്കൃത വരികളെങ്കിലും ആർഎസ്‌എസിന്‌ തള്ളിപ്പറയാനാകില്ല. 1939ൽ ആർഎസ്‌എസ്‌ ഗണഗീതമായി അംഗീകരിച്ച ‘നമസ്തേ സദാ വത്സലേ' എന്നാരംഭിക്കുന്ന വരികളായിരുന്നു 1938ൽ ആർഎസ്‌എസിൽനിന്ന്‌ രാജിവച്ചതായി പറയപ്പെടുന്ന ഗോഡ്‌സെ അവസാനമായി ഉച്ചരിച്ചത്‌.


Read more: https://www.deshabhimani.com/articles/assassination-of-mahatma-gandhi-savarkkar/1070606


Read more: https://www.deshabhimani.com/articles/assassination-of-mahatma-gandhi-savarkkar/1070606

Sunday, January 29, 2023

'Glorious dust'; ഗാന്ധിജിയുടെ കൊലപാതകത്തിന്റെ പിറ്റേന്ന് ‘പാകിസ്താൻ ടൈംസ്’ പത്രത്തിൽ വിഖ്യാത കവി ഫൈസ് അഹ്മദ് ഫൈസ് എഴുതിയ എഡിറ്റോറിയൽ

മഹാത്മാ ഗാന്ധി വിട 
പറഞ്ഞിരിക്കുന്നു. മെലിഞ്ഞ 
ശരീരവും പ്രായം ചെന്ന സ്വരവുമുള്ള, ആ മനുഷ്യന്റെ കഴിഞ്ഞ കുറെ 
മാസങ്ങളായി അണഞ്ഞു 
തുടങ്ങിയിരുന്ന ശരീരവും ശബ്ദവും - ഇനി ലോകം അടുത്തനുഭവിക്കില്ല. 
ഒരുപാടൊരുപാടു പേർക്ക് അദ്ദേഹം കരുണാർദ്രമായ സ്നേഹത്തിന്റെയും ഭീതി സ്പർശിക്കാത്ത ധർമബോധത്തിന്റെയും കാലാതിവർത്തിയായ മുദ്രയായിരുന്നു.
ദേശീയതക്കും മുമ്പുള്ള കാലത്ത് 
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഊഷര ഭൂമി ആദ്യമായി ഉഴുതുമറിച്ചയാൾ. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യം നൽകി വൈകിമാത്രം ഫലവും കായുമിട്ട വിത്തുകളെയും തൈകളെയും നട്ടു വളർത്തിയ
ആൾ. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അധ്യായത്തിന് നാന്ദിയാകുന്നതിനും മുമ്പ് ചരിത്രത്തിലേക്ക് 
നടന്നു കയറിയിരുന്നു ഗാന്ധി.
ദേശീയ വിമോചനമെന്ന 
ലക്ഷ്യത്തിലേക്ക് നമ്മുടെ ആരംഭ 
യാത്രകളിൽ അദ്ദേഹമായിരുന്നു വഴി വെട്ടിത്തെളിച്ചത്, ഹിന്ദുവിന് മാത്രമല്ല, മുസ്‍ലിമിനും. പിന്നീടെപ്പെഴോ 
അരുതാത്ത ചില കാരണങ്ങളുടെ 
പേരിൽ നാം വഴിപിരിഞ്ഞു. അപ്പോഴും പക്ഷേ, ദേശീയലക്ഷ്യങ്ങൾ ഒന്നു 
പോലെ നിന്നു- അഥവാ, ഇന്ത്യൻ 
ഉപഭൂഖണ്ഡത്തിലെ എല്ലാ മനുഷ്യർക്കും ചങ്ങലക്കെട്ടുകളില്ലാത്ത സ്വാതന്ത്ര്യം സഫലമാക്കാനായി നമ്മുടെ 
യാത്രകൾ. 
ഈ കാലമത്രയും നമ്മുടെ രാഷ്ട്രീയമായിരുന്നില്ല ഗാന്ധിജിയുടേത്. 
പലപ്പോഴും അദ്ദേഹം പറഞ്ഞതും 
ചെയ്തതും ആവേശിക്കാനാകാതെ നാം തർക്കിച്ചുനിന്നു, അതിനായി 
ചിലപ്പോൾ ഹിംസയുടെ കൊടിപിടിച്ചു. ചിലപ്പോഴൊക്കെയും നാം 
കാലുഷ്യത്തോടെ സംസാരിച്ചിട്ടുണ്ട്.
അരിശം നിറയുന്ന വാക്കുകൾ 
കുറിച്ചിട്ടുണ്ട്. ഇന്നിപ്പോൾ എല്ലാം പഴയപടിപോലെ  ആയി കഴിഞ്ഞിരിക്കുന്നു. വഴികളെല്ലാം ഏകമുഖമാകുകയും 
ചെയ്തു. ഈ മഹിതമായ അവസാന നാളുകൾക്കായി ഗാന്ധിയെന്ന 
എന്നെന്നും മഹാനായ മനുഷ്യനു 
വേണ്ടി ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെ അദ്ദേഹം ബലിനൽകി.
നമ്മിൽ പലർക്കും കാണാനായില്ലെങ്കിലും, അദ്ദേഹം വ്യക്തമായി കണ്ടു- 
ഇന്ത്യയുടെയും പാകിസ്താന്റെയും 
രാഷ്ട്രീയ അന്തർധാര ചൂഴ്ന്നു 
നിൽക്കുന്നത് അസന്തുഷ്ടിയും ഭീതിയും കഷ്ടതകളുമാണെന്ന്. നമ്മിൽ 
പലർക്കും ധൈര്യമുണ്ടായില്ലെങ്കിലും ഈ ദുരിതപർവം മാറ്റിമറിക്കാനായി അദ്ദേഹം പണിയെടുത്തു.
നിലവിലെ കാടത്തവും 
രക്തച്ചൊരിച്ചിലും വരാനിരിക്കുന്ന 
അതിഭീകരവും അവിശുദ്ധവുമായ 
കടന്നുകയറ്റത്തിന്റെ നാന്ദിയാണെന്ന് അദ്ദേഹം കണ്ടു. നാം പുതുതായി 
നേടിയെടുത്ത സ്വാതന്ത്ര്യത്തിനു മേൽ മാത്രമല്ല, പൈതൃകമായി നാം 
തലമുറകളിൽ നിന്ന് സ്വാംശീകരിച്ച സംസ്കാരം, നാഗരികത എന്നിവക്കു മേലുമുള്ള ഭ്രാന്തമായ 
അധിനിവേശത്തിത്തിന് എതിരെ 
അദ്ദേഹം പൊരുതി നിന്നു. ഒടുവിൽ അദ്ദേഹം യാത്രയായിരിക്കുന്നു. 
ചരിത്രത്തിൽ എന്നും വീരപുരുഷന്മാർ ഉയിരെടുത്തിട്ടുണ്ട്. സ്വന്തം ജനതയെ തുറിച്ചു നോക്കിയ വെല്ലുവിളികളോടും അവരെ കാത്ത് ദംഷ്ട്ര കൂർപ്പിച്ചുനിന്ന ശത്രുക്കളോടും അവർ പോർമുഖത്തുതന്നെ നിലയുറപ്പിച്ചു. എന്നാൽ, തന്റേതല്ലാത്ത ജനതയുടെ ആദരം സ്ഥാപിച്ചെടുക്കാനായി സ്വന്തം ജനതയോടു പൊരുതി വീണുപോയ ഏതെങ്കിലും 
മനുഷ്യന്റെ പേരുപറയൽ പ്രയാസമായിരിക്കും. 
ഒരു സമൂഹത്തിലെ അംഗമായിരിക്കെ അപരനുവേണ്ടി ഇതിനെക്കാൾ വലിയ ത്യാഗം നിർവഹിക്കാനുണ്ടാകില്ല. ചെറിയ തർക്കങ്ങൾ എതിരെയുണ്ടാകുമ്പോഴും മൗലികമായ മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനോളം വലിയ കടപ്പാടുമില്ല. 
ഭൂരിപക്ഷ മനുഷ്യവിഭാഗങ്ങളെ സമ്പൂർണമായി നല്ലവരെന്നോ മോശപ്പെട്ടവരെന്നോ, ധാർമികരെന്നോ അധാർമികരെന്നോ മുദ്രകുത്തുന്നതിന് 
ഇതിനെക്കാൾ ഉദാത്തമായ 
പ്രത്യാഖ്യാനവുമില്ല. മഹത്തായ 
ഇത്തരം വീരചരമങ്ങളെ ലളിതമായ തത്ത്വങ്ങൾക്ക് പ്രായോഗിക ഭാഷ്യമാകുന്നില്ലെങ്കിൽ ഇനി ലോകത്തിന് പ്രതീക്ഷക്കും വകയില്ല.
അറിയപ്പെടാത്തൊരു 
കൊലപാതകിയുടെ വെടിയുണ്ടയേറ്റ് ഒരു മഹാനായ ഇന്ത്യക്കാരൻ രക്തസാക്ഷിയായിരിക്കുന്നു. ഇന്ത്യ മഹാരാജ്യത്ത് ഏറ്റവും സജീവമായിരുന്ന യുക്തിസഹമായ ആ വാക്കുകളാണ് 
അതിക്രൂരമായി നിശ്ശബ്ദമാക്കപ്പെട്ടത്. ജനപ്രിയതയിൽ എന്നും മുന്നിൽ നിന്ന, രാഷ്ട്രീയനേതാവായി വിരാജിച്ച, ഉപഭൂഖണ്ഡം കണ്ട സമുദാത്തനായ 
ഉദ്ബോധകനെയാണ് പരസ്യമായി 
അറുകൊല ചെയ്തിരിക്കുന്നത്. 
ഈ ഭീതിദ ദുരന്തത്തിന് ഓരോ 
ഹൃദയവും മനഃസാക്ഷിയും ഉത്തരം 
പറയേണ്ടിയിരിക്കുന്നു. ഭ്രാന്ത് 
ആവേശിച്ച, ആ ബുദ്ധിശൂന്യൻ 
മാത്രമാകില്ല ഉത്തരവാദി. ഈ 
കൊടിയ വെറുപ്പ് ആരൊക്കെ 
ചേർന്നാണ് അയാളിൽ കുത്തി വെച്ചിട്ടുണ്ടാകുക? അതും മനുഷ്യരുടെ 
അകത്ത് സ്നേഹം കൊണ്ട് 
പ്രക്ഷാളനം നടത്താൻ 
തുനിഞ്ഞിറങ്ങിയ ഒരാളെ ഇല്ലാതാക്കാൻ.എന്തു കൊടിയ വിഷം ഹൃത്തിലുറപ്പിച്ചാകും അയാൾ ശരീരവുമായി ഇറങ്ങിയിട്ടുണ്ടാകുക? ഉത്തരം ലളിതമാണ്. ഗാന്ധിജിയുടെ പാതകി സംസാരിച്ച, ചിന്തിച്ച, പ്രവർത്തിച്ച പോലെ ചെയ്ത ഓരോരുത്തരും ഉത്തരവാദിയാണ്. അവസാനം ഇത് ചെയ്യുന്നതിലേക്ക് അയാളെ എത്തിച്ച ഓരോ ചിന്തയും വാക്കും പ്രവൃത്തിയുമാണ് ഉത്തരവാദി. 

ഇത് അവസാനത്തെയാകുമോ? 
പഞ്ചാബിന്റെ മണ്ണിലും കാലവും 
ഓർമയും നിറയുന്ന ഡൽഹി, അജ്മീർ വഴിയോരങ്ങളിലും ചിന്തിയ ചോരകളും ഞെട്ടറ്റു വീണ തലകളും ആർക്ക് എണ്ണാനാകും? വേദനക്കും നഷ്ടത്തിനും ഇതോടെയെങ്കിലും അറുതിയായെന്ന് ചിലർ ചിന്തിച്ചു പോയേക്കാം.
ചില കിറുക്കന്മാർ ഇതുപോലെ അരുതാത്തത് ചെയ്യുമ്പോഴും അതൊന്നും നെഞ്ചേറ്റാത്ത സാധാരണക്കാർ ഒന്നും ചെയ്യില്ലെന്ന് തോന്നിപ്പോകാം. എന്നാൽ, അങ്ങനെയല്ല കാര്യങ്ങൾ. ഇന്ത്യയിലെയും, നേരിട്ടല്ലെങ്കിലും പാകിസ്താനിലെയും ജനങ്ങൾ നേരിട്ട നഷ്ടക്കണക്കുകളുടെ പട്ടികയിൽ ഇതാ ഗാന്ധിയുടെ നഷ്ടവും ചേർത്തുകഴിഞ്ഞിരിക്കുന്നു. .
ഈ വിലയേറിയ ത്യാഗം വെറുപ്പിന്റെ ചെകുത്താന്മാർക്ക് ആശ്വാസം നൽകുന്നുണ്ടാകുമായിരിക്കും. ഇനിയുള്ള നാളുകളിൽ ദശലക്ഷങ്ങളുടെ ജീവൻ ബലികഴിക്കപ്പെടുന്നതിന് ഇത് അറുതി കുറിക്കുമായിരിക്കും.
ഒരിക്കൽ അവിഭക്ത ഇന്ത്യയിലെ ഹിന്ദുവും മുസ്‍ലിമും ഒന്നിച്ചണിനിരന്ന് ഗാന്ധിക്കുകീഴിൽ ഖിലാഫത്ത് കാലത്ത് സ്വാതന്ത്ര്യത്തിനായി പടപൊരുതിയവരാണ്. ഈ മഹാന്റെ ചിതക്കുമുന്നിൽ ഒന്നിച്ചുനിന്ന് അവർ കണ്ണീർ പൊഴിക്കുമായിരിക്കും.

https://lm.facebook.com/l.php?u=https%3A%2F%2Fwww.madhyamam.com%2Fopinion%2Farticles%2Fglorious-dust-an-editorial-written-by-famous-poet-faiz-ahmad-faiz-in-pakistan-times-the-day-after-gandhijis-assassination-1122604%3Futm_campaign%3Dpubshare%26utm_source%3DFacebook%26utm_medium%3D189349487925976%26utm_content%3Dauto-link%26utm_id%3D511&h=AT1XjKxYXOMKDK-eSrPpUHwSKFdFbVM6a7lNFH-HsCenA50PQx3RtGSGSyCGFDV98qLd_BcQBdo32GUHGK3FYdMV1CIyFP2YFeOTz_j5hNm9446UtmuReSnCv9ogW3pDtQSA

Shortfall of specialist doctors in rural areas was 80% in 2022

Shortfall of specialist doctors in rural areas was 80% in 2022

It was acute in the northern and eastern States of India

DATA POINT

The shortfall of specialist doctors in community healthcare centres (CHCs) in rural areas has increased over the past decade in India. Surgeons, obstetricians, gynaecologists, physicians and paediatricians were considered specialists for this analysis. In 2012, the shortfall of specialists was already high at 69.7%, but it increased further to 79.5% in 2022.

As per the norms of the Indian Public Health Standards, a CHC is required to be manned by four medical specialists: surgeon, physician, obstetrician/gynaecologist, and paediatrician. As on March 31, 2022, according to the 2021-22 Rural Health Statistics, released recently, 21,920 specialist doctors were required in rural areas across India. However, only 4,485 were available, which means that there was a shortfall of 17,435 specialists. This translates into a shortfall of 79.5% (17,435 as a percentage of 21,920), which is nearly 10% points more than a decade ago (Chart 1). The shortfall of obstetricians/gynaecologists was 74.2% in 2022, which is a 9.1% point increase from a decade ago. The shortfall of surgeons was 83.2% in 2022, a 8.3% point increase from 10 years ago.

There was a shortfall of specialists in urban CHCs too, but this was far lower than the shortfall in rural CHCs. In urban CHCs, there was a 46.9% shortfall in 2022, which is 32.6% points less than the shortfall in rural CHCs. Therefore, the crisis was more acute in rural areas.

While these numbers show a shortfall of specialists, it is important to understand that the calculation is done with the assumption that there should be four specialists in every CHC. This is crucial because a State with a lower number of CHCs than what is required can escape scrutiny when it comes to the shortfall of specialists, as the number of such doctors required is low to start with. So, it becomes important to analyse the number of CHCs in each State. Chart 2 shows the shortfall percentage and surplus percentage of CHCs in each State as of March 2022. Both figures were arrived at by using the requirement levels based on the prescribed norms calculated using the 2022 rural population estimates. In each State, the number off unctioning CHCs was subtracted from the required number of CHCs to arrive at shortfall or surplus. Kerala had a surplus of 171% — the highest in India. While the requirement was 78 CHCs, the State had 211 in place. It was followed by Himachal Pradesh (63% surplus) and Tamil Nadu (28%) among the major States. Of the 27 States considered for analysis, only 10 had either a surplus or the required number; the rest had a shortfall. Among the States with a shortfall, Bihar (71% shortfall), Andhra Pradesh (64%), Maharashtra (56%), Karnataka (45%) and Uttar Pradesh (44%) stood out.

The number of States with a shortfall in CHCs slightly reduced in 2022 from a decade ago. Chart 3 shows the shortfall percentage and surplus percentage of CHCs in each State in 2012. In 2012, the number of States with a shortfall was 20; this reduced to 17 in 2022.

In 2012, all the northern States had a shortfall of CHCs, while in 2022, only Punjab and Himachal Pradesh did not. In the east, except Odisha, all the States had a shortfall in both years. India’s shortfall of CHCs remained unmoved at 36% in both years.

Chart 4 shows the shortfall percentage of specialists in 2022 only among the States that had a shortfall of CHCs in 2022. Tripura, Meghalaya and Sikkim had a nearly 100% shortfall. This means the number of specialists in these regions was zero or close to zero. The shortfall of specialists was lowest in Karnataka (46% shortfall), Andhra Pradesh (64%) and J&K (43%). 

https://epaper.thehindu.com/reader