Wednesday, March 4, 2026

യുഡിഎഫ് ഭരണം 'ഇരുണ്ട കാലം' ഓർമ്മ പുതുക്കൽ പഴയകാല പത്ര താളുകളിലൂടെ


ദേശാഭിമാനി


Thu, 05 March 2026


#ആനവണ്ടികൾ കട്ടപ്പുറത്ത്

#പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി

#മാസം 124 കോടിയോളം രൂപ നഷ്ടം

#കെഎസ്ആർടിസി തനിയേ നിന്നുപോകും -വകുപ്പ് മന്ത്രി


തിരുവനന്തപുരം . കെടുകാര്യസ്ഥതയും ധൂർത്തും നടത്തിപ്പിലെ പാളിച്ചകളും കൊണ്ട് ഏതു നി മിഷവും പൂട്ടിപ്പോകാവുന്ന അവസ്ഥയിലാണ് പാവപ്പെട്ടവരുടെ യാത്രാമാർഗ്ഗമായ കെഎസ്ആർ ടിസി. അതിരൂക്ഷമായ പ്രതിസന്ധിയിലേക്കാണ് അനുദിനം കോർപറേഷൻ കൂപ്പുകുത്തി ക്കൊണ്ടിരിക്കുന്നത്.


ഒരുമാസം 124 കോടിയോളം രൂപ നഷ്ടത്തിലാണ് കോർപറേഷന്റെ പ്രവർത്തനം. ഇന്നത്തെ നിലയ്ക്ക് കെഎസ്ആർടി സി മുന്നോട്ടു പോകാൻ ബുദ്ധി മുട്ടാണെന്നും ഈ നിലയ്ക്കു പോയാൽ കെഎസ്ആർടിസി തനിയെ നിന്നു പോകുമെന്നും അഭിപ്രായപ്പെട്ടത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനും നൽകാൻ കഴിയാതെ നട്ടംതിരിയുകയാണ് കോർപറേഷൻ. വിവിധ സ്ഥാപനങ്ങൾക്കായി 1400 കോടിയോളം രൂപയാണ് കൊടുത്തു തീർക്കാനുള്ളത്. കെടിഡി എഫ്സിക്കു മാത്രം 1370 കോടി രൂപ നൽകാനുണ്ട്. കഴിഞ്ഞ മാസം 34 കോടിയും ഈ മാസം 50 കോടിയും കടമെടുത്താണ് ജീവനക്കാർക്ക് ശമ്പളം നൽകിയത്. കോർപറേഷനെ സഹായിക്കാൻ ബസ് ചാർജ് വർധിപ്പിച്ചെങ്കിലും കോർപറേഷന്റെ അധികച്ചെലവ് ആ വരുമാനവും ഇല്ലാതാക്കുകയാണ് ചെയ്തത്.

#ഒരു നിലയ്ക്കും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി

90 കോടിയോളം മാസന്തോറും നഷ്ട‌ം കെഎസ്ആർടിസിക്കുണ്ട്. ഒരു നിലയിലും മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനെന്തെങ്കിലും പ്രതിവിധി കണ്ടില്ലെങ്കിൽ, ഞാൻ നിയമസഭയിൽ തന്നെ പറയും, ഈ കെഎസ്ആർടിസി എന്നത് തനിയേ നിന്നേക്കുമെന്ന്. അത് യഥാർഥത്തിൽ സംഭവിക്കാൻ പോവുകയാണ്.

-ഗതാഗതവകുപ്പ് മന്ത്രി


2014 ജൂൺ 5

ദേശാഭിമാനി


Thu, 05 March 2026


#കുട്ടികൾ എവിടെപ്പോയി പഠിക്കും?

#40 ശതമാനം സ്കൂ‌കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ


തിരുവനന്തപുരം • സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാർഥികളുടെ ആശ്രയമായ പൊതു വിദ്യാലയങ്ങളിൽ 40 ശതമാനത്തോളം അടച്ചു പൂട്ടൽ ഭീഷണിയിൽ. ആദായകരമല്ലാത്ത പൊതുവിദ്യാലയങ്ങളുടെ എണ്ണം 5137 ആയി ഉയർന്നു. ഈ സർക്കാർ വന്നശേഷം 1201 സ്‌കൂളുകളാണ് ഈ പട്ടികയിലേക്ക് പുതുതായി വന്നത്. മൂന്നു വർഷത്തിനിടെ അഞ്ഞൂറോളം അൺഎയ്‌ഡഡ് സിബിഎസ്ഇ സ്കൂളുകൾക്കും സംസ്ഥാന സിലബസ് പിന്തുടരുന്ന 2500-ഓളം അൺഎയ്‌ഡഡ് സ്‌കൂളുകൾക്കും അംഗീകാരം നൽകിയതോടെയാണ് ഇത്രയേറെ പൊതുവിദ്യാലയങ്ങൾ നഷ്ട‌പ്പട്ടികയിൽ ഇടംപിടിച്ചത്. ഇത്രയേറെ സ്കൂ‌ളുകൾക്ക് അംഗീകാരം നൽകിയത് പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പു തന്നെ പ്രതിസന്ധിയിലാക്കിയെന്ന് ആക്ഷേപമുയരുന്നുണ്ട്.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂ‌ളുകളുടെ എണ്ണം കുറച്ചുകൊണ്ടു വരുന്നതിന് കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന നടപടികളെല്ലാം അട്ടിമറിക്കപ്പെട്ടത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം അടിമുടി പ്രതിസന്ധിയിലാക്കി. പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്തി വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള കഴിഞ്ഞ സർക്കാരിന്റെ ഇടപെടലുകൾ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്താകെ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് 3936 സ്‌കൂളുകൾ മാത്രമായിരുന്നു നഷ്ടപ്പട്ടികയിൽ ഉണ്ടായിരുന്നത്. അതാണിപ്പോൾ 5137 ആയി ഉയർന്നത്. 12,644 പൊതുവിദ്യാലയങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2413 സർക്കാർ വിദ്യാലയങ്ങളും 2724 എയ്‌ഡഡ് സ്‌കൂളുകളും ലാഭകരമല്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ദൂരപരിധി പാലിക്കാതെ സർക്കാർ വിദ്യാലയങ്ങളുടെ തൊട്ടടുത്തു തന്നെ അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതും അവയ്‌ക്കെല്ലാം അംഗീകാരം നൽകിയതും പൊതു വിദ്യാലയങ്ങൾക്ക് തിരിച്ചടിയായി.

കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതിയില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്നാണ് ചട്ടം. ഒരു ഡിവിഷനിൽ ശരാശരി 25- ൽതാഴെ കുട്ടികളുള്ള വിദ്യാലയങ്ങളെയാണ് അനാദായകരം എന്നതു കൊണ്ടുദ്ദേശിക്കുന്നത്.


2014 31 



ദേശാഭിമാനി


Thu, 05 March 2026


#കൊല്ലം പാതി കഴിഞ്ഞു

#പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ


കോഴിക്കോട് . പരീക്ഷയെക്കാൾ വലിയൊരു പരീക്ഷണമാണ് സംസ്ഥാനത്തെ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്നത്. പാഠപുസ്തകം കാണാൻ പോലും കിട്ടാതെയാണ് വിദ്യാർഥികളിൽ ഏറെപ്പേരും അർധവാർഷിക പരീക്ഷയെഴുതിയത്. അധ്യയനവർഷം തീരാൻ മൂന്നു മാസം മാത്രം ശേഷിക്കെ, പുതിയതായി വന്നതും അല്ലാത്തതുമായ പാഠപുസ്തകളിൽ  ഏറെയും പല സ്കൂളുകളിലും എത്തിയിട്ടില്ല.


കാസർകോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഒന്നാംപാദ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കിയത്. ഒക്ടോബർ 31-നകം പഠിപ്പിച്ചു തീർക്കേണ്ടതാണ് ഈ പുസ്തകങ്ങൾ. നവംബർ മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട രണ്ടാം പാദ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങിയിട്ടു പോലുമില്ല. ആവശ്യമായ പു സ്തകങ്ങൾ എത്രയെന്നറിയിക്കാൻ എഇഒ ഓഫീസുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും, പല വിദ്യാഭ്യാസ ജില്ലാ ഓഫീസുകൾക്കും എത്ര പുസ്തകം വേണമെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.


ടെക്സ്റ്റ് ബുക്ക് ഡിപ്പോകളെ ഒഴിവാക്കി അച്ചടികേന്ദ്രത്തിൽ നിന്ന് തപാൽ വഴിയാണ് പുസ്തകം വിതരണത്തിന് എത്തിക്കുന്നത്. സ്വകാര്യ ഏജൻസിയെ വിതരണം ഏൽപ്പിച്ചതാണ് പാഠപുസ്തക വിതരണം താളംതെറ്റാൻ കാരണം. വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരും പുസ്തകം കിട്ടാതെ വെട്ടിലായിട്ടുണ്ട്.


കളറായതുകൊണ്ട് വൈകി -മന്ത്രി


പാഠപുസ്തകങ്ങൾ കളറിൽ അച്ചടിക്കാൻ തീരുമാനിച്ചതു കൊണ്ടാണ് പുസ്തക വിതരണം വൈകിയത്. ഇത്രയേറെ പുസ്തകങ്ങൾ കളറിൽ അച്ചടിക്കാനുള്ള സംവിധാനം കാക്കനാട്ടെ കെബിപിഎസിനില്ല. അടുത്ത വർഷത്തെ പുസ്തകങ്ങൾ നേരത്തേതന്നെ അച്ചടിച്ച് വിതരണം ചെയ്യും.





2014 ഡിസംബർ 19




ദേശാഭിമാനി


Thu, 05 March 2026


കേരളം ഇനി ഇരുട്ടിൽ


6303


ഇന്നുമുതൽ ലോഡ് ഷെഡ്ഡിങ്




രാവിലെയും വൈകിട്ടും അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങും


വ്യവസായത്തിന് 25 ശതമാനം പവർകട്ട്


തിരുവനന്തപുരം • 

ജനജീവിതം കൂടുതൽ ദുസ്സഹമാക്കിക്കൊണ്ട് സംസ്ഥാനത്ത് ഒരു മണിക്കൂർ ലോഡ് ഷെഡ്ഡിങ് മന്ത്രിസഭ പ്രഖ്യാപിച്ചു. രാവിലെയും വൈകിട്ടും അരമണിക്കൂർ വീതമാണ് നിയന്ത്രണം. രാവിലെ ആറുമുതൽ ഒമ്പതുവരെയും വൈകിട്ട് ആറു മുതൽ പത്തു വരെയുമാണ് നിയന്ത്രണം വരിക. വീടുകളിൽ മാസ ഉപഭോഗം 200 യൂണിറ്റായി നിയന്ത്രിക്കാനും അതിനു മുകളിൽ ഉപയോഗിക്കുന്നവരിൽ നിന്ന് യൂണിറ്റിന് യഥാർഥവില ഈടാക്കാനും വൈദ്യുതിബോർഡ് നീക്കം ആരംഭിച്ചതോടെ ജന ജീവിതം കൂടുതൽ ഇരുട്ടിലാകുമെന്ന് ഉറപ്പായി. ഇതിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി ആവശ്യമാണ്.

സംസ്ഥാനത്ത് ദിവസങ്ങളായി അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് നിലവിലുണ്ട്. ഇത് നില നിൽക്കെയാണ് ഇപ്പോൾ മന്ത്രിസഭ അറിഞ്ഞു കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇതല്ലാതെ മറ്റു മാർഗമില്ലെന്നാണ് സർക്കാർ നിലപാട്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ വൈദ്യുതി കിട്ടുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാൽ, തുലാവർഷം ശക്തമായി ലഭിച്ചാലേ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുന്ന കാര്യം ആലോചിക്കാനാവൂ എന്ന നിലയിലാണ്.

സാധാരണ വൈദ്യതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദത്തോടെയാണ് ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിക്കുക. എന്നാൽ, ഇത്തവണ, വൈദ്യുതി ബോർഡിന്റെ ശുപാർശ അനുസരിച്ച് മന്ത്രിസഭ പ്രഖ്യാപിക്കുകയായിരുന്നു. വ്യവസായ - വാണിജ്യ ഉപഭോക്താക്കൾക്ക് 25 ശതമാനമാണ് പവർകട്ട്. ഇത് ഈ മേഖലകൾക്ക് കനത്ത തിരിച്ചടി ആകുമെന്നുറപ്പാണ്.

അധിക ഉപയോഗത്തിന് ഗാർഹിക ഉപഭോക്താക്കളും മറ്റുള്ളവരും യൂണിറ്റിന് യഥാർഥ വില നൽകണമെന്നാണ് ബോർഡ് നിലപാട്.

2012 സെപ്റ്റംബർ 27




ദേശാഭിമാനി


Thu, 05 March 2026


ഓണത്തിനും ക്ഷേമമില്ല

പെൻഷനുകൾ മുടങ്ങിയിട്ട് 18 മാസം

മുടങ്ങിയത് 2014 നവംബർ മുതലുള്ള പെൻഷനുകൾ


തിരുവനന്തപുരം സംസ്ഥാനത്ത് വിവിധ ക്ഷേമ പെൻഷനുകൾ മുടങ്ങി. 18 മാസത്തെ പെൻഷനുകൾ കുടിശ്ശികയാണ്. 2014 നവംബർ മുതൽ 2016 മെയ് മാസം വരെ യുള്ള സാമുഹ്യ ക്ഷേമ പെൻഷൻ തുകകളാണ് മുടങ്ങിയത്. ഇതോടെ വയോധികരും കർഷകത്തൊഴിലാളികളു മടക്കം 25 ലക്ഷത്തോളം ജനങ്ങൾ വറുതിയിലായി.


സാമൂഹികനീതി വകുപ്പാണ് ക്ഷേമ പെൻഷനുകൾ നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളാണ് വിതരണ ഏജൻസി. പെൻഷന് അർഹതയുള്ളവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ നൽകിയെങ്കിലും സർക്കാർ തുക അനുവദിച്ചിട്ടില്ല.

ഗ്രാമപഞ്ചായത്തുകളിൽ 21,94,638 പേരും നഗരസഭകളിൽ 2,11,385 പേരും കോർപ്പറേഷനുകളിൽ 1,37,244 പേരുമാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. കർഷക തൊഴിലാളി, വാർധക്യകാല പെൻഷനുകൾ പ്രതിമാസം 600 രൂപയാണ് നൽകുന്നത്. വിധവകൾ, വികലാംഗർ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾ എന്നിവർക്ക് 800 രൂപ വീതവും. ഇതനുസരിച്ച് ഒരുമാസം 1,91,96,72,000 രൂപ പെൻഷൻ ഇനത്തിൽ മാത്രം തുക ആവശ്യമുണ്ട്. കർഷക തൊഴിലാളി പെൻഷന് 5,10,547 പേരും വാർധക്യകാല പെൻഷന് 6,92,825 പേരും അർഹരാണ്.

കേരളത്തിൽ 1980ലെ സർക്കാരിൻ്റെ കാലത്താണ് 60 വയസ്സു കഴിഞ്ഞ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 45 രൂപ നിരക്കിൽ പെൻഷൻ നൽകാൻ തീരുമാനിച്ചത്. പിന്നീട് വന്ന സർക്കാരുകൾ പടിപടിയായി തുക വർദ്ധിപ്പിച്ചാണ് 600 രൂപയിലേക്ക് എത്തിയത്.



ദേശാഭിമാനി


Thu, 05 March 2026


ഖജനാവ് കാലി; നിത്യച്ചെലവിന് കൈനീട്ടണം

സാമ്പത്തിക വർഷത്തിൻ്റെ അവസാനദിനം ട്രഷറി കാലി

തിരുവനന്തപുരം .ഖജനാവ് കാലിയായതോടെ, നിത്യചെലവിന് കൈനീട്ടേണ്ട ഗതികേടിലാണ് സംസ്ഥാന സർക്കാർ. ചെലവുകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അതൊന്നും ഖജനാവിനെ കാത്തില്ല. സാമ്പത്തിക വർഷത്തിന്റെ അവസാനനാളിൽ ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും പണമില്ലാത്ത നിലയിലാണ് സംസ്ഥാനം.

ഇന്ധനമടിക്കാൻ വകയില്ലാതെ പോലീസ് വാഹനങ്ങൾ പെരുവഴിയിലായി. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ വേറെ വഴിതേടേണ്ട അവസ്ഥയിലാണ് സർക്കാർ. ഉച്ചയോടെ സബ് ട്രഷറികൾ നിശ്ചലമായി. സാധാരണ മാർച്ച് 31-ന് രാത്രി വൈകിയും പ്രവർത്തിക്കാറുള്ള ട്രഷറികൾ വൈകുന്നേരത്തോടെ പൂട്ടുന്ന അസാധാരണ സാഹചര്യത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

922 കോടിയുടെ നീക്കിയിരുപ്പുമായാണ് സാമ്പത്തിക വർഷത്തിന്റെ അവസാന നാളിൽ ട്രഷറി പ്രവർത്തനം തുടങ്ങിയ ത്. സഹകരണ ബാങ്കുകളിൽ നിന്നുള്ള 76 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടെ 1620 കോടി രൂപയാണ് ആകെ വരവ്. ഇത്

ചെലവ് നേരിടാൻ പര്യാപ്തമാകില്ലെന്ന് മനസ്സിലായതോടെ, ചെലവുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. സഹകരണ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡുകൾ, കോർപറേഷനു കൾ എന്നിവയിൽനിന്ന് ട്രഷറി യിലേക്ക് പണം മറിക്കാനായി പിന്നീട് ശ്രമം. അതും പരാജയ പ്പെട്ടതോടെയാണ് ട്രഷറികൾ പൂട്ടേണ്ടി വന്നത്. കൂടിയ പലിശയ്ക്ക് വായ്പ എടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.


2014 ഏപ്രിൽ 01


ദേശാഭിമാനി


Thu, 05 March 2026


എങ്ങുമെത്താതെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി

കൊച്ചി ഭൂവുടമകളുടെ സമ്മത പത്രം വാങ്ങാനാകാത്തതും പ്രതിഷേധം തണുപ്പിക്കാനാകാത്തതും ഗെയിൽ പൈപ്പ്ലൈൻ പദ്ധതിക്ക് തടസ്സമാകുന്നു. ഭൂവുടമകളുടെ എതിർപ്പാണ് വലിയ തടസ്സമായി മാറുന്നത്. പൈപ്പ്ലൈൻ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്നതിന് ഭൂവുടമകളുടെ സമ്മതം വാങ്ങുന്ന നടപടികൾ വേഗത്തിലാക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ആകാത്തതാണ് കാരണമെന്ന് ആക്ഷേപമുണ്ട്.

പുരയിടങ്ങളിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും ജീവിതകാലം മുഴുവൻ ദുരന്തഭീതിയിൽ കഴിയാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് ഭുവുടമകൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അടുത്ത ദിവസം കൂടുതൽ കളക്ടർമാരുടെ നേതൃത്വത്തിൽ ഭുവുടമകളുടെ യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ ഗെയിൽ അധികൃതർ ഉറപ്പാക്കണമെന്നും പൈപ്പ്ലൈനിനായി കണ്ടെത്തിയ ഭൂമിക്ക് വിപണി നിരക്കിലുള്ള വില നൽകണമെന്നും രാഷ്ട്രീയ നേതാക്കൾ അഭിപ്രായപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിന് പ്രഖ്യാപിച്ചതിന് സമാനമായ മികച്ച നഷ്ട പരിഹാര പാക്കേജും പദ്ധതിയുടെ ഗുണദോഷങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നടപടികളും ഉണ്ടാകണമെന്ന് ആവശ്യമുയർന്നു.


2015 സെപ്റ്റംബർ 16


#സ്ഥലമെടുപ്പ് നടന്നില്ല

#ദേശീയപാത വികസനം മതിയാക്കി അതോറിറ്റി.

#45 മീറ്റർ ദേശീയപാത കേരളത്തിൽ സാധ്യമല്ല. അങ്ങനെ ആവശ്യപ്പെട്ടാൽ 15 വർഷം കഴിഞ്ഞാലും ദേശീയപാത വികസനം പൂർത്തിയാകില്ല.

--മുഖ്യമന്ത്രി



കോഴിക്കോട് സ്ഥലമെടുപ്പിനെ ചൊല്ലി കനത്ത പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടെ ദേശീയപാത 17-ന്റെ വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചു. കർണാടക അതിർത്തിയായ തലപ്പാടി മുതൽ കുറ്റിപ്പുറം വരെയുള്ള 318 കിലോമീറ്റർ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് അതോറിറ്റി തീരുമാനിച്ചത്.

തലപ്പാടി-കണ്ണൂർ, കണ്ണൂർ - വെങ്ങളം, വെങ്ങളം  - കുറ്റിപ്പുറം എന്നീ മൂന്നു റീച്ചുകളിലായാണ്പാത വികസനം ഉദ്ദേശിച്ചിരുന്നത്. ഒന്നാംഘട്ടത്തിൽ 303 ഹെക്ടർ ഭൂമിയും രണ്ടാം ഘട്ടത്തിൽ 257 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. നാമമാത്രമായ ഭൂമിയാണ് ഇതുവരെ ഏറ്റെടുക്കാനായത്. അതുകൊണ്ടാണ് വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നതെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു. ഡൽഹിയിൽ ചേർന്ന ഉന്നതസമിതി യോഗത്തിലാണ് അതോറിറ്റി തീരുമാനമുണ്ടായത്.



2014 ഒക്ടോബർ 28




ദേശാഭിമാനി


Thu, 05 March 2026


ടാറിനും കുടിശ്ശിക: റോഡ് പണി നിലച്ചു

തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സമസ്തമേഖലകളെയും വ്യാപിച്ചു തുടങ്ങി. ടാർ വാങ്ങിയ വകയിലുള്ള കുടിശ്ശിക തീർക്കാതായതോടെ റോഡ് പണിയും അറ്റ കുറ്റപ്പണിയും നിലച്ചു. ടാർ വാങ്ങിയതിന് കൊച്ചിൻ റിഫൈനറിക്ക് 100 കോടി രൂപയാണ് സർക്കാർ കൊടുക്കാനുള്ളത്.


66 കോടി രൂപ അടുത്തിടെ അടച്ചെങ്കിലും 67 കോടി രൂപയ്ക്ക് ടാർ വീണ്ടുമെടുത്തു. ഇതോടെ യാണ് കമ്പനി കർശന നിലപാ ടിലേക്കെത്തിയത്. ഒരു താലൂക്കി ലെ റോഡ് പണിക്കുമാത്രം 100 ലോഡ് ടാറെങ്കിലും വേണം. ഇപ്പോൾ കമ്പനി നൽകിയ ടാ റിൽനിന്ന് നാലോ അഞ്ചോ ലോഡ് മാത്രമാണ് വിവിധയിട


ങ്ങളിൽ വിതരണം ചെയ്യുന്നത്. കൊച്ചിൻ റിഫൈനറി കഴിഞ്ഞാ ൽ മംഗലാപുരത്തുള്ള റിഫൈ നറിയിലും ടാർ ഉത്പാദിപ്പിക്കു ന്നുണ്ട്. പണം നൽകിയാൽ മാ ത്രമേ അവർ ടാർ അനുവദിക്കൂ.


കരാറുകാരോട് നേരിട്ട് ടാർ എടുത്തുകൊള്ളാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കരാറുകാർക്കും സർക്കാർ പണം നൽകാനുള്ളതിനാൽ ഇതിന് ആരും തയ്യാറാകുന്നി ല്ല. ഫലത്തിൽ സംസ്ഥാനത്തെ റോഡ് നിർമാണവും അറ്റകുറ്റ പ്പണിയും അപ്പാടെ നിലച്ചമട്ടാ ണ്. ഗ്രാമീണറോഡുകളുടെ അറ്റ കുറ്റപ്പണി ഉടൻ പൂർത്തിയാക്കു മെന്ന് നവംബറിൽ പൊതുമരാ മത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.


2014 ഡിസംബർ 16


https://www.facebook.com/share/v/19y15Hd5wm/



Monday, March 2, 2026

കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം കടം ബാദ്ധ്യതയോ ? അല്ലേ... അല്ല.© ഡോ.തോമസ് ഐസക്

കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം അതിരുവിട്ട കടമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ സിദ്ധാന്തം. അദ്ദേഹത്തിന്റെ പോഡ് കാസ്റ്റിൽ നിന്ന് ഉദ്ധരിക്കട്ടെ:

“ഷാരിഖ് -  അപ്പോൾ എവിടെയാണ് പാളിച്ച?”

🔘"സതീശൻ - കടം ഭയങ്കരമായി വർധിക്കുകയാണ്”.

“ഷാരിഖ് - കേട്ടു കൊണ്ട് ഇരിക്കുന്നവർക്ക് ഈ വിഷയം മനസ്സിലാക്കാൻ വേണ്ടി ഞാൻ പറയാണ് കേരളത്തിന്റെ ഇന്നത്തെ നിലനിൽക്കുന്ന കടം നാലരലക്ഷം കോടിയാണ്.”

🔘"സതീശൻ - ഇപ്പോൾ അത് അഞ്ച് ലക്ഷം ആയി”. 

“ഷാരിഖ് - ഓക്കെ അഞ്ചു ലക്ഷം ആയി. സംസ്ഥാനത്തെ നമ്മുടെ മൊത്തം റവന്യൂ ഒരു വർഷത്തെ റവന്യൂ  നോക്കിയാൽ 1.4 ലക്ഷം കോടിയാണ്.”

♦️ഇതു കടപ്പേടിക്കാരുടെ പതിവ് പരിപാടിയാണ്. കടവർദ്ധനയുടെ കണക്ക് പറഞ്ഞു പേടിപ്പിക്കുകയാണ്. 2006 ഇത് 48,000 കോടി രൂപയായിരുന്നു കടം. അതിപ്പോൾ, 10 ഇരട്ടി വർധിച്ച് അഞ്ച് ലക്ഷം കോടി രൂപയായി. ഇങ്ങനെ പോകുന്നു അവതരണം. ഈ വർധനയുടെ നാൾവഴി എടുത്താൽ നമ്മൾ കാണുന്ന ഒരു കാര്യമുണ്ട്. 

♦️വിഎസ് സർക്കാരിന്റെ കാലത്ത് (2006-2011) മൊത്തം കടം ബാധ്യതകൾ  75 ശതമാനമാണ് വർധിച്ചത്. തുടർന്നു വന്ന ഉമ്മൻ‌ ചാണ്ടി സർക്കാരിന്റെ കാലത്ത്  (2011-2016) 93 ശതമാനം വർധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് (2016-2021) കോവിഡ് കാലമായിട്ടു കൂടി കടബാധ്യതകൾ 91 ശതമാനമേ വർധിച്ചുള്ളു. കോവിഡ് കാലത്ത് കൂടുതൽ വായ്‌പ എടുക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയിട്ടും ഉമ്മൻ‌ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ കുറവായിരുന്നു കടബാധ്യതയിൽ ഉണ്ടായ വർധനവ്. രണ്ടാം പിണറായി  സർക്കാർ  (2021-2026) കാലത്തോ? കടബാധ്യത വർധിച്ചത് 60  ശതമാനം മാത്രം. ഇതാണ് വസ്തുത. 

♦️എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വിമർശനം എൽഡിഎഫ് കടം വാങ്ങി മുടിച്ചു എന്നാണ്. പ്രതിപക്ഷ നേതാവിന് അറിയാം മൊത്തം തുകയല്ല പ്രസക്തം. കടവും ജിഡിപിയും തമ്മിലുള്ള തോതാണ് പരിശോധിക്കണ്ടതെന്ന്.

വീണ്ടും പോഡ് കാസ്റ്റിലേക്ക് പോകാം.

🔘"സതീശൻ - ജി.എസ്.ഡി.പി.യുടെയും കടത്തിന്റെയും റേഷ്വൊ ആണ് പ്രധാന ഘടകം. ഇപ്പോൾ കേരളത്തിന്റെ ഈ റേഷ്വൊ എന്നു പറയുന്നതു 37 ശതമാനം ആണ്”. 

“ഷാരിഖ് - കറക്റ്റ്  ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളെയും വെച്ചു നോക്കിയാൽ അതിന്റെ മീഡിയം വരുന്ന  ശതമാനമാണ്.  അപ്പോളും നമ്മൾ 37 ശതമാനത്തിൽ നിൽക്കുകയാണ്.”

🔘"സതീശൻ  - അതു തന്നെ ഏറ്റവും മോശമായ അവസ്ഥയിൽ നിൽക്കുകയാണ് നമ്മൾ."

♦️നമ്മൾ ഏറ്റവും മോശമായ അവസ്ഥയിലാണോ? കോവിഡ്  കാലത്ത്  നമ്മുടെ കടം ജി.എസ്.ഡി.പി അനുപാതം 38.5 ശതമാനമായി ഉയർന്നു. കേന്ദ്രം അനുവദിച്ച മുഴുവൻ വായ്പയും കേരളം എടുത്തു. മറ്റു പല സംസ്ഥാനങ്ങളും ഇത് ചെയ്തില്ല. നമ്മളെടുത്ത വായ്പ മുഴുവനും ജനങ്ങൾക്ക്  സഹായമായി ചിലവഴിച്ചു. മറ്റ് സംസ്ഥാനങ്ങൾ വായ്പ എടുത്ത പണത്തിൽ ഗണ്യമായ ഒരു സംഖ്യ ചിലവഴിക്കാതെ ട്രഷറിയിൽ തന്നെ  സൂക്ഷിച്ചു. മൂന്നു ലക്ഷം  കോടി രൂപ വരും ഇത്.

♦️കടം വാങ്ങിയ പണം കൊണ്ട്  റവന്യൂ ചിലവ് പാടില്ല. ആസ്തികൾ ഉണ്ടക്കാനേ പാടുള്ളൂവെന്ന ചിന്താഗതിക്കാരാണ് അവർ. കേരളത്തിലെ പ്രതിപക്ഷ നേതാവും അതേ ചിന്താഗതിക്കാരനാണ്. കേരള സർക്കാർ അങ്ങനെ അല്ല ചിന്തിച്ചത്. 

♦️ആപത്തു ഘട്ടത്തിൽ ജനങ്ങൾക്കു പരമാവധി സഹായം നൽകി. ഈ നയത്തെ പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നുണ്ടോ? അല്ല കോവിഡ് കാലത്തും കടം ജി.ഡി.പി റേഷ്വൊ കുറക്കുന്നതാണോ ശരിയായ നയം എന്നാണോ പ്രതിപക്ഷ നേതാവ് കരുതുന്നത്? എങ്കിൽ അത് കേരളത്തോട് തുറന്നു പറയണം.

♦️ഏതായാലും ഇടതുപക്ഷത്തിന്റെ നയം അതല്ല. അതാതു കാലത്തെ ആവശ്യത്തിന് അനുസരിച്ചു കടത്തിന്റെ തോത് കൂട്ടുകയും കുറക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. കോവിഡിനു ശേഷമുള്ള കാലത്ത്  കടം ജി.ഡി.പി റേഷ്വൊ കുറഞ്ഞു. ഇപ്പോൾ അത്  37 ശതമാനം അല്ല, 33 ശതമാനം ആണ്.

♦️കടം ജി.എസ്.ഡി.പി റേഷ്വൊ ഏറ്റവും റെക്കോർഡ് നിലവാരത്തിൽ എത്തിയത് ഏതു കാലത്താണെന്ന് പ്രതിപക്ഷ നേതാവിന് അറിയാമോ? എ.കെ ആന്റണി ഭരിച്ചിരുന്ന (2004-2005) 41.65 ശതമാനം തൊട്ട് തലേ കൊല്ലം 41.53  ശതമാനം. 

♦️ഈ കടബാധ്യതയുടെ ഭാരം കുറയ്ക്കാൻ എ.കെ ആന്റണി സ്വീകരിച്ച മാർഗം ചിലവ് ചുരുക്കുക എന്നുള്ളതായിരുന്നു. അതിന്റെ ഫലം കേരളം അനുഭവിക്കുകയും ചെയ്തു. വലിയ പ്രതിഷേധം നാട്ടിൽ ഉയരുകയും ചെയ്തു. വി.എസ് സർക്കാരിന്റെ കാലത്തും കടഭാരം കുറഞ്ഞു. പക്ഷേ, ചിലവ് ചുരുക്കിക്കൊണ്ട് ആയിരുന്നില്ല. വരുമാനം വർധിപ്പിച്ചു കൊണ്ടായിരുന്നു. 20 ശതമാനം വെച്ചാണ് അക്കാലത്തു വാറ്റ് നികുതി വർധിച്ചത്. ഇതിൽ ഏതാണ്‌ അഭികാമ്യം എന്നാണ് പ്രതിപക്ഷ  നേതാവ് കരുതുന്നത്?

♦️കടം പെരുകിയതു കൊണ്ട് പലിശയും മുതലും തിരിച്ചു കൊടുത്തു കഴിഞ്ഞാൽ ബാക്കി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒന്നും പണമില്ലാത്ത അവസ്ഥയിലാണ് കേരളം ഇന്ന് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. 

വീണ്ടും പോഡ് കാസ്റ്റിലേക്ക് പോകാം. 

🔘"ഇവിടയുള്ള ഏറ്റവും വലിയ പ്രശ്നമെന്നു പറയുന്നത് ഒരു ലക്ഷത്തിനാല്പതിനായിരം  കോടിയാണ് നമ്മുടെ വരുമാനം എന്നിവിടെ പറഞ്ഞു. ഈ വരുമാനത്തിൽ നിന്ന് എത്ര ശതമാനം നമ്മൾ സാമൂഹിക ക്ഷേമപ്രവർത്തനത്തിനും  വികസന  പ്രവർത്തനത്തിനും  ഉപയോഗിക്കുന്നുണ്ട്? ഈ കടം തീർക്കണ്ടേ. കടവും കടത്തിന്റെ മേലെയുള്ള വലിയ പലിശയും ഇല്ലേ. അത് തീർക്കണ്ടേ. അതു കൂടാതെ ഉള്ള കടവും അടക്കേണ്ടേ". 

♦️ഹോ! എന്തൊരു അവസ്ഥ. ഈ വർഷം സർക്കാർ നൽകിയ ബജറ്റ് ഇൻ ബ്രീഫ് ആദ്യ പേജ് ഒന്ന് കണ്ണോടിച്ചാൽ മതിയല്ലോ ഇത്തരം പരിഭ്രാന്തി മാറാൻ. സംസ്ഥാന സർക്കാരിന്റെ റവന്യൂ വരുമാനം 2026-2027-ൽ 1.83 ലക്ഷം കോടി രൂപ. അതിൽ പലിശ ചിലവ് 18.09 ശതമാനം ആണ്. റവന്യൂ ചിലവിന്റെ ശതമാനം ആയി കണക്കാക്കിയാൽ 15.08 ശതമാനമേ വരൂ. ബാക്കി പണം മറ്റ് ചെലവുകൾക്കായുണ്ട്. പിന്നെ തിരിച്ചടവ് കഴിഞ്ഞ് 55000 കോടി രൂപ വായ്‌പയും. അല്ലാതെ കടത്തിന്റെ തിരിച്ചടവും പലിശയും മൂലം മറ്റ് ചിലവിനൊന്നും പണമില്ലാത്ത അവസ്ഥയൊന്നും കേരളത്തിന് ഇല്ല.

പ്രതിപക്ഷ നേതാവിന്റെ അടുത്ത പ്രസ്താവന നോക്കാം. അദ്ദേഹം കടം വാങ്ങുന്നതിന് എതിരല്ല. പക്ഷേ, കടം വാങ്ങുന്ന പണം ഇന്നത്തേതു പോലെ ആകരുത് ചിലവഴിക്കുന്നത്. 

വീണ്ടും പോഡ് കാസ്റ്റിലേക്ക് പോകാം.
 
🔘“ഞാൻ കടം മേടിക്കുന്നതിന് എതിരല്ല. ഏത് ഗവണ്മെന്റ് ആണെങ്കിലും കടം എടുക്കണം. ബിസിനസ് ചെയ്യുമ്പോൾ കടം എടുക്കുന്നില്ലേ. ഒരു പുതിയ പ്രൊജക്റ്റ് വന്നാൽ. പക്ഷെ, നമ്മൾക്കു cost analysis വേണ്ടേ? ഒരു അഞ്ചു കോടി രൂപ ബിസിനസ്സിൽ കടമെടുത്തു കഴിഞ്ഞാൽ നിങ്ങൾ എത്ര കോടി രൂപയാണ് തിരിച്ചടക്കേണ്ടത്. അത് നിങ്ങൾക്ക് എങ്ങനെ തിരിച്ചടക്കാൻ പറ്റും. നിങ്ങൾക്ക് income വന്ന് തുടങ്ങുമോ എന്നുള്ളതിനെ സംബന്ധിച്ച് ഒരു പ്ലാൻ വേണ്ടേ? അതൊന്നുമില്ല. 

ഇപ്പോൾ കടം എടുക്കുന്നതിന്റെ ഒരു അമ്പതു ശതമാനത്തിൽ കൂടുതൽ അസ്സറ്റ് ക്രിയേഷനും ക്യാപിറ്റൽ എക്സ്പെൻഡിച്ചറിനും ആണെങ്കിൽ,  It  is  Good. എന്നാൽ ഇവിടെ വെറും അഞ്ചു ശതമാനമാണ് അസ്സറ്റ് ക്രിയേഷന് വേണ്ടി ചെയുന്നത്. കാരണം എന്താ? ഈ കടവും കടത്തിന്റെ ഇന്ററെസ്റ്റും വീട്ടാൻ വേണ്ടി  എടുത്തു കൊണ്ടിരിക്കുകയാണ് എമൗണ്ട്. അപ്പോൾ അത് വളരെ മോശമായിട്ടുള്ള ഒരു എക്സ്പെൻഡിച്ചറാണ്. അപ്പോൾ കേരളത്തിന്റെ ഇക്കോണമി എന്നുള്ളതു കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഒരു അവസ്ഥയിലാണ്. Very dangerous."

♦️പ്രതിപക്ഷ നേതാവിനോടുള്ള എന്റെ വിനീതമായ അഭ്യർഥന ഇതാണ്: ബജറ്റ് ഇൻ ബ്രീഫ് ഒന്നാം പേജ് ഒന്നു കൂടി വായിക്കുക. കേരളത്തിന്റെ ധനകമ്മി 55,410 കോടി രൂപ. മൂലധന ചിലവോ 30,961 കോടി രൂപ. 55 ശതമാനം വരും. 5 ശതമാനം പോലും ആസ്തി നിർമ്മാണത്തിന് ഉപയോഗിക്കുന്നില്ലായെന്ന് എങ്ങനെയാണു തട്ടിവിടുന്നത്? ഏതായാലും പ്രതിപക്ഷ നേതാവിന്റെ തന്നെ മാനദണ്ഡ പ്രകാരം കേരളത്തിന് ധനകാര്യ സ്ഥിതി ഇന്ന് എന്താണ്? IT IS GOOD. 

വളരെ നന്ദി പ്രതിപക്ഷ നേതാവേ....

With most families opting elsewhere, who are Cong houses for?LAKSHMI ATHIRA @Kalpetta

With most families opting elsewhere, who are Cong houses for?

LAKSHMI ATHIRA @Kalpetta

QUESTIONS continue to mount over the beneficiaries of the Congress-led Mundakkai-Chooralmala rehabilitation housing project in Wayanad, even after the foundation stone was laid on Thursday. From the time the scheme was announced, one fundamental question has remained unanswered: who exactly will receive the houses?
According to the state government's official beneficiary list prepared after the Chooralmala-Mundakkai landslide, 410 families were found eligible for housing under the government rehabilitation project. Of these, 327 families opted to remain within the government's township scheme, while the rest chose to accept houses offered by other organisations after receiving ₹15 lakh from the government.
The IUML is constructing 105 houses for beneficiaries drawn largely from the government-approved list, along with a few families who were not included in the original list. In addition, several other organisations have together built around 50 houses for the affected families.
Meanwhile, around 70 families from Padavettikunnu, Attamala, and School Road are demanding inclusion in the official beneficiary list and thereby housing support. However, their demand is specifically for houses under the government project, not under those being constructed by the Congress or other organisations.
"These families belong to the 'go zone' marked by the John Mathai Commission. Though these areas were not directly affected, they are located very close to the landslide site and the families are still living in rented houses without any assistance from the government," said Naseer Alakkal, convener of the landslide victim action committee, Janashabdam.
"Their demand is for government houses, not for those built by the Muslim League or the Congress. They have discussed the matter with the district administration and a committee headed by the land revenue commissioner has been formed to examine their case," he said.
From the beginning, the Congress leadership has not provided a clear answer on who the beneficiaries of its housing project will be. In a recent response to TNIE, Congress Wayanad district vice-president Samshad Marakkar said beneficiaries would be selected only after construction is completed.
"Our primary aim is to complete the construction of the houses. There are many families in the Chooralmala-Attamala region who were not included in the government's official list. Congress will consider including them in our list," he said.
Also, there are allegations that certain local Congress leaders are attempting to include their relatives in the party's beneficiary list. However, Marakkar rejected the claims.
"At present, we aren't collecting applications from anyone. When applications are received, they will be scrutinised by a screening committee. The merit of each case will be examined before a final decision is taken," he added.
The CPM leadership in Wayanad, however, has expressed doubts about whether the Congress will complete the houses at all.
"There has been no transparency in the Congress project. They haven't revealed how much money has been collected or who the beneficiaries will be. In contrast, the state government will complete all 410 houses in the township. All beneficiaries who have not opted out will be accommodated there. Additionally, the government is reviewing complaints regarding the list. Since there are sufficient houses, all deserving families will be provided housing," said C K Saseendran, a senior CPM leader and former Kalpetta MLA.
Yet the central question persists: if most eligible families have already chosen either the government scheme or houses built by other organisations, who will ultimately occupy the homes constructed under the Congress project?
Included beneficiaries
 * According to the state govt's official beneficiary list, 410 families were found eligible for housing under the govt rehabilitation project
 * Of these, 327 families opted to remain within the govt's township scheme, while the rest chose to accept houses offered by other organisations after receiving ₹15 lakh from the govt
 * IUML is constructing 105 houses for beneficiaries drawn largely from the govt-approved list, along with a few families who were not included in original list
Would you like me to summarize the key points of this article or help you find more information regarding the Wayanad rehabilitation projects?

നൽകിയിട്ടുള്ള വാർത്തയുടെ മലയാള പരിഭാഷ താഴെ നൽകുന്നു:

ഭൂരിഭാഗം കുടുംബങ്ങളും മറ്റ് പദ്ധതികൾ തിരഞ്ഞെടുത്തു; എങ്കിൽ കോൺഗ്രസ് വീടുകൾ ആർക്കുവേണ്ടി?

ലക്ഷ്മി ആതിര @ കൽപ്പറ്റ

വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കോൺഗ്രസ് നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ഗുണഭോക്താക്കളെ ചൊല്ലിയുള്ള ചോദ്യങ്ങൾ അനിശ്ചിതമായി തുടരുന്നു. വ്യാഴാഴ്ച പദ്ധതിയുടെ ശിലാസ്ഥാപനം കഴിഞ്ഞിട്ടും, ഈ വീടുകൾ കൃത്യമായി ആർക്കാണ് ലഭിക്കുക എന്ന മൗലികമായ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
സർക്കാർ കണക്കുകൾ പ്രകാരം, ഉരുൾപൊട്ടലിന് ശേഷം തയ്യാറാക്കിയ ഔദ്യോഗിക ഗുണഭോക്തൃ പട്ടികയിൽ 410 കുടുംബങ്ങളാണ് പുനരധിവാസത്തിന് അർഹരായിട്ടുള്ളത്. ഇതിൽ 327 കുടുംബങ്ങൾ സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിയിൽ തുടരാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ബാക്കിയുള്ളവർ സർക്കാർ നൽകുന്ന 15 ലക്ഷം രൂപ കൈപ്പറ്റി മറ്റ് സംഘടനകൾ നൽകുന്ന വീടുകൾ സ്വീകരിക്കാനാണ് തീരുമാനിച്ചത്.
ഐ.യു.എം.എൽ (IUML) നിർമ്മിക്കുന്ന 105 വീടുകളിലെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും സർക്കാർ പട്ടികയിൽ ഉള്ളവരാണ്. കൂടാതെ മറ്റ് സംഘടനകൾ ചേർന്ന് ഏകദേശം 50 ഓളം വീടുകൾ ദുരിതബാധിതർക്കായി നിർമ്മിച്ചു നൽകിയിട്ടുണ്ട്. അതേ സമയം, പാടിവെട്ടിക്കുന്ന്, അട്ടമല, സ്കൂൾ റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള 70-ഓളം കുടുംബങ്ങൾ തങ്ങളെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തണമെന്നും വീട് നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇവരുടെ ആവശ്യം സർക്കാർ പദ്ധതിയിൽ ഉൾപ്പെടാനാണ്, അല്ലാതെ കോൺഗ്രസോ മറ്റ് സംഘടനകളോ നിർമ്മിക്കുന്ന വീടുകൾക്കായല്ല.

"ജോൺ മത്തായി കമ്മീഷൻ അടയാളപ്പെടുത്തിയ 'ഗോ സോണിൽ' (go zone) ഉൾപ്പെട്ടവരാണ് ഈ കുടുംബങ്ങൾ. ഉരുൾപൊട്ടൽ ഇവരെ നേരിട്ട് ബാധിച്ചില്ലെങ്കിലും, അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് ഇവരുടെ താമസം. നിലവിൽ സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിക്കാതെ വാടക വീടുകളിലാണ് ഇവർ കഴിയുന്നത്," എന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി കൺവീനർ നസീർ ആലക്കൽ പറഞ്ഞു.

തുടക്കം മുതൽ തന്നെ, തങ്ങളുടെ ഭവന പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിർമ്മാണം പൂർത്തിയായതിന് ശേഷം മാത്രമേ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൂ എന്നാണ് കോൺഗ്രസ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ അറിയിച്ചത്. "വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. സർക്കാർ പട്ടികയിൽ ഉൾപ്പെടാത്ത നിരവധി കുടുംബങ്ങൾ ചൂരൽമല - അട്ടമല മേഖലയിലുണ്ട്. അവരെ പരിഗണിക്കുന്ന കാര്യം കോൺഗ്രസ് ആലോചിക്കും," അദ്ദേഹം പറഞ്ഞു. പ്രാദേശിക കോൺഗ്രസ് നേതാക്കൾ തങ്ങളുടെ ബന്ധുക്കളെ പട്ടികയിൽ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. എന്നാൽ, കോൺഗ്രസ് ഈ വീടുകൾ പൂർത്തിയാക്കുമോ എന്ന കാര്യത്തിൽ സി.പി.എം നേതൃത്വം സംശയം പ്രകടിപ്പിച്ചു. കോൺഗ്രസ് പദ്ധതിയിൽ സുതാര്യതയില്ലെന്നും, എത്ര രൂപ പിരിച്ചെന്നോ ആർക്കാണ് വീട് നൽകുന്നതെന്നോ വെളിപ്പെടുത്തിയിട്ടില്ലെന്നും മുൻ കൽപ്പറ്റ എം.എൽ.എ സി.കെ. ശശീന്ദ്രൻ ആരോപിച്ചു.

ചുരുക്കത്തിൽ, അർഹരായ ഭൂരിഭാഗം കുടുംബങ്ങളും സർക്കാരിന്റെയോ മറ്റ് സംഘടനകളുടെയോ പദ്ധതികൾ തിരഞ്ഞെടുത്തു കഴിഞ്ഞ സാഹചര്യത്തിൽ, കോൺഗ്രസ് നിർമ്മിക്കുന്ന ഈ വീടുകളിൽ ആര് താമസിക്കും എന്ന ചോദ്യം ബാക്കിയാവുകയാണ്.
ഗുണഭോക്താക്കളുടെ കണക്കുകൾ
 * സർക്കാരിന്റെ ഔദ്യോഗിക പട്ടിക പ്രകാരം അർഹരായ കുടുംബങ്ങൾ: 410
 * സർക്കാർ ടൗൺഷിപ്പിൽ തുടരാൻ താൽപ്പര്യപ്പെട്ടവർ: 327
 * ഐ.യു.എം.എൽ (IUML) നിർമ്മിക്കുന്ന വീടുകൾ: 105


U.P. receives over 84% of all out-of-State MPLADS funds

U.P. receives over 84% of all out-of-State MPLADS funds

Only 21 MPs, two of them from the Lok Sabha, accounted for all of the out-of-usual-area spending

Article image

In the works: Reconstruction of a road begins near NH-709B, Sisana village, in Baghpat, Uttar Pradesh on February 4. ANI

Nitika Francis 

 

Vignesh Radhakrishnan

Twenty-one MPs recommended works outside the State or constituency they were elected from or are associated with, using their Members of Parliament Local Area Development Scheme (MPLADS) funds, an analysis by The Hindu has found. And of the more than ₹18 crore spent on works which were completed based on these recommendations, the vast majority — 84% — went to districts in Uttar Pradesh.

Of the 530 MPs for whom “completed works” data is available, these 21 MPs account for all of the out-of-usual-area spending. All other MPs used their allocated funds in the districts or States they represent or are associated with.

The analysis by The Hindu covered around 21,000 works completed between 2023 and 2026. The data were sourced from the Empowered Indian MPLADS dashboard and cross-verified with the mplads.gov.in website. It was collected on February 23, 2026.

An elected Lok Sabha MP can generally recommend works in the district(s) their constituency encompasses. An elected Rajya Sabha MP can recommend works only within the State they are elected from, while nominated MPs can recommend works anywhere in the country. There are also limited exceptions: MPs can recommend up to ₹50 lakh in a financial year outside their usual region (raised from ₹25 lakh after April 2023) and can also contribute up to ₹1 crore per annum for rehabilitation and reconstruction in areas affected by natural “calamities of severe nature”, as declared by the Government of India, subject to additional scrutiny.

Exhaustive list

Of the 21 MPs, only two are from the Lok Sabha. Mala Rajya Laxmi Shah of the Bharatiya Janata Party (BJP), the Lok Sabha MP from Uttarakhand’s Tehri Garhwal, spent ₹49,96,274 on footpaths and pedestrian ways built in two villages of Agra district. This amount is about 57% of her total spending of ₹87.4 lakh on all completed works. In other words, more than half of her spending on completed works went to Uttar Pradesh, with the rest spent in the Dehradun district, where parts of the Tehri Garhwal Lok Sabha constituency lie. When The Hindu reached out to her, she declined to comment.

Another Lok Sabha MP, Kirti Vardhan Singh from Uttar Pradesh, spent ₹10 lakh on a protective structure in Nagaland. Sadanand Mhalu Shet Tanavade, the sitting Rajya Sabha MP of the BJP from Goa, spent ₹48.6 lakh on street light poles installed in 20 locations across the Shahjahanpur district of Uttar Pradesh. The amount is about 27% of his total spending on all completed works.

Chunnilal Garasiya, the sitting Rajya Sabha MP of the BJP from Rajasthan, spent ₹98 lakh on LED lights installed in two districts of Uttar Pradesh, about 80% of his total spending on all completed works. He said he did not remember the specific areas for which he had recommended the works from the MPLADS funds. “I don’t exactly remember the sectors or areas for which I have made recommendations. These things are handled by my private secretary. I have not even completed two years in office,” Mr. Garasiya told The Hindu over phone. Mr. Garasiya was elected to the Rajya Sabha from Rajasthan in April 2024.

Sitting Rajya Sabha MP of the Jharkhand Mukti Morcha from Jharkhand, Sarfraz Ahmad, spent ₹92.03 lakh on installing LED lights and building roads in the Agra and Pilibhit districts. This is one of the very few instances of such “out-of-State” funding wherein the involved MP is from a regional party and has contributed such a substantial amount to a State where said party has no footing. “I have followed the rules of the Rajya Sabha and as a member I am entitled to recommend a certain percentage of the MPLADS funds to other States as well. I have recommended the funds to Jharkhand also, “ Mr. Ahmad told The Hindu over phone. Asked about any other specific reason to recommend funds out of his usual area, Mr. Ahmed said, “The way I have my people in Jharkhand, in the similar way I have my people in Uttar Pradesh as well.”

Other sitting Rajya Sabha MPs who sent money to works in Uttar Pradesh include BJP’s Rajendra Gehlot and Congress’s Pramod Tiwari, both from Rajasthan; BJP’s Satish Chandra Dubey from Bihar; and Congress’ K.T.S. Tulsi and Phulo Devi Netam from Chhattisgarh. Together, they sent around ₹75 lakh to various projects in Uttar Pradesh. Of the ₹18 crore out-of-usual-area funds, about 6% went to Bihar, and sitting BJP Rajya Sabha MP Dhananjay Bhimrao Mahadik from Maharashtra accounts for most of it. He spent close to ₹1 crore on works in Bihar, spread across two financial years.

The established norm

While nominated Rajya Sabha MPs are allowed to use their MPLADS funds anywhere in the country, few actually do so beyond the State they’re associated with. Most concentrate spending in the States where they built their careers — the very achievements that led to their nomination.

For instance, ace track and field athlete P.T. Usha, who was nominated to the Rajya Sabha, has spent all of her MPLADS funds thus far on roads and playgrounds and to purchase school buses across Kerala. Similarly, Dharmasthala’s Veerendra Heggade spent all his funds till now in Karnataka.

The lion’s share

Gulam Ali Khatana is a notable exception. He was born and educated in Jammu & Kashmir and has his permanent residence in the Union Territory. He is identified as a BJP member in his Rajya Sabha profile and has served as a spokesperson of the party’s J&K unit. At the time of appointment, he was the lone member representing the State in the Upper House. Of the 20 questions he has raised in the Rajya Sabha, 16 relate specifically to matters in J&K, including questions on welfare funds for tribal communities and their forest rights. Mr. Khatana is a member of the Scheduled Tribe (Gurjar/Gujjar) community, according to his Rajya Sabha profile. Yet he spent nearly ₹12 crore of his MPLADS funds to install LED lights in various districts of Uttar Pradesh, accounting for over 95% of his total MPLADS expense. Of the 21 MPs analysed for mismatched funds, Mr. Khatana accounts for the largest share. Uttar Pradesh already receives a large share of MPLADS funds because it sends the most MPs to Parliament. Of the 20,858 works completed between 2023 and 2026, 26% were in Uttar Pradesh. Around a fifth of the utilised funds also went to the State. Uttar Pradesh utilises more than twice as much MPLADS funds as the second-ranked Tamil Nadu, with the latter accounting for around 9%.

Against this background, the mismatch is more pronounced: over 84% of the out-of-usual-area funds were directed to Uttar Pradesh. In several instances, the funds came from MPs elected from or associated with States with lower per capita incomes and a smaller share of MPLADS funds. J&K, with which Mr. Khatana is so strongly associated, received only 0.6% of the MPLADS utilised funds and accounted for only about 1% of completed works.

With inputs from Mohammed Iqbal, Ishita Mishra, Amit Bhelari, who are reporters at The Hindu, and Suman Raj L., Shriram N., and Nivedha M. who interned with the Data Team.

data point


Check this out: U.P. receives over 84% of all out-of-State MPLADS funds

https://epaper.thehindu.com/ccidist-ws/th/th_kochi/issues/173558/OPS/G03FLIP9U.1+GILFLKN4A.1.html?rev=2026-03-02T01%3A13%3A40%2B05%3A30


ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച ഈ വാർത്തയുടെ മലയാളം പരിഭാഷ താഴെ നൽകുന്നു:

മറ്റ് സംസ്ഥാനങ്ങൾക്കുള്ള MPLADS ഫണ്ടിന്റെ 84 ശതമാനവും ലഭിക്കുന്നത് ഉത്തർപ്രദേശിന്

തങ്ങളുടെ സംസ്ഥാനത്തിന് പുറത്തോ മണ്ഡലത്തിന് പുറത്തോ ഫണ്ട് ചിലവഴിച്ചതിൽ 21 എം.പിമാർ മാത്രമാണുള്ളത്; ഇതിൽ രണ്ടുപേർ മാത്രമാണ് ലോക്‌സഭയിൽ നിന്നുള്ളവർ.

തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തിന് പുറത്തോ അല്ലെങ്കിൽ മണ്ഡലത്തിന് പുറത്തോ എം.പി ഫണ്ട് (MPLADS) ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ ശുപാർശ ചെയ്തത് 21 എം.പിമാരാണെന്ന് 'ദി ഹിന്ദു' നടത്തിയ വിശകലനത്തിൽ കണ്ടെത്തി. ഇത്തരത്തിൽ പൂർത്തിയാക്കിയ പ്രവൃത്തികൾക്കായി ചിലവഴിച്ച 18 കോടി രൂപയിൽ 84 ശതമാനവും പോയത് ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലേക്കാണ്.

ലഭ്യമായ കണക്കുകൾ പ്രകാരം, ഭൂരിഭാഗം എം.പിമാരും തങ്ങളുടെ മണ്ഡലത്തിലോ സംസ്ഥാനത്തോ ആണ് ഫണ്ട് ചിലവഴിക്കുന്നത്. എന്നാൽ ഈ 21 പേർ മാത്രമാണ് ഈ കീഴ്‌വഴക്കത്തിൽ നിന്ന് മാറി സഞ്ചരിച്ചത്. 2023-നും 2026-നും ഇടയിൽ പൂർത്തിയായ 21,000 പ്രവൃത്തികളാണ് വിശകലനത്തിന് വിധേയമാക്കിയത്.

നിയമങ്ങൾ ഇങ്ങനെ:

 * ലോക്‌സഭ എം.പി: തങ്ങളുടെ മണ്ഡലത്തിൽ വരുന്ന ജില്ലകളിൽ ഫണ്ട് ചിലവഴിക്കാം.

 * രാജ്യസഭ എം.പി: തങ്ങളെ തിരഞ്ഞെടുത്ത സംസ്ഥാനത്തിനുള്ളിൽ മാത്രം.

 * നോമിനേറ്റഡ് എം.പി: രാജ്യത്ത് എവിടെയും ഫണ്ട് ഉപയോഗിക്കാം.

 * ഒഴിവാക്കലുകൾ: ഒരു സാമ്പത്തിക വർഷം 50 ലക്ഷം രൂപ വരെ സ്വന്തം മേഖലയ്ക്ക് പുറത്ത് ചിലവഴിക്കാൻ അനുമതിയുണ്ട്. പ്രകൃതി ദുരന്തങ്ങൾ ബാധിച്ച മേഖലകളിൽ പുനരധിവാസത്തിനായി ഒരു കോടി രൂപ വരെയും നൽകാം.

പ്രധാന കണ്ടെത്തലുകൾ:

 * ലോക്‌സഭ എം.പിമാർ: ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാളിൽ നിന്നുള്ള ബിജെപി എം.പി മാല രാജ്യ ലക്ഷ്മി ഷാ തന്റെ ആകെ ചിലവിന്റെ 57 ശതമാനവും (ഏകദേശം 50 ലക്ഷം രൂപ) ആഗ്രയിലെ കാൽനടപ്പാതകൾ നിർമ്മിക്കാനാണ് ഉപയോഗിച്ചത്. യുപിയിൽ നിന്നുള്ള കീർത്തി വർധൻ സിംഗ് 10 ലക്ഷം രൂപ നാഗാലാൻഡിലെ ഒരു നിർമ്മാണത്തിനായി നൽകി.

 * ഗുലാം അലി ഖതാന: ജമ്മു കശ്മീരിൽ നിന്നുള്ള നോമിനേറ്റഡ് അംഗമായ ഇദ്ദേഹം തന്റെ ഫണ്ടിന്റെ 95 ശതമാനവും (ഏകദേശം 12 കോടി രൂപ) ഉത്തർപ്രദേശിൽ എൽഇഡി വിളക്കുകൾ സ്ഥാപിക്കാനാണ് ഉപയോഗിച്ചത്. ഇദ്ദേഹമാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ തുക പുറത്തേക്ക് നൽകിയ എം.പി.

 * മറ്റ് പ്രമുഖർ: ഗോവയിൽ നിന്നുള്ള സദാനന്ദ് ഷെത് തനവാഡെ, രാജസ്ഥാനിൽ നിന്നുള്ള ചുन्नीലാൽ ഗരാസിയ എന്നിവരും വലിയ തുക യുപിയിലേക്ക് നൽകി. ജാർഖണ്ഡിൽ നിന്നുള്ള ജെ.എം.എം എം.പി സർഫറാസ് അഹമ്മദ് തന്റെ ഫണ്ട് ആഗ്രയിലും പിലിഭിത്തിലും ചിലവഴിച്ചു. ഉത്തർപ്രദേശിൽ തനിക്ക് പരിചയക്കാരുള്ളതിനാലാണ് ഫണ്ട് നൽകിയതെന്നാണ് അദ്ദേഹം ഇതിന് മറുപടി നൽകിയത്.

യു.പിക്ക് ലഭിക്കുന്ന മുൻഗണന:

രാജ്യത്ത് ഏറ്റവും കൂടുതൽ എം.പിമാരുള്ള സംസ്ഥാനമായതിനാൽ ഉത്തർപ്രദേശിന് സ്വാഭാവികമായും വലിയൊരു പങ്ക് എം.പി ഫണ്ട് ലഭിക്കുന്നുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാർ കൂടി തങ്ങളുടെ ഫണ്ട് അങ്ങോട്ട് മാറ്റുന്നത് ഈ വ്യത്യാസം വർദ്ധിപ്പിക്കുന്നു. 2023-26 കാലയളവിൽ പൂർത്തിയായ പ്രവൃത്തികളിൽ 26 ശതമാനവും യുപിയിലാണ്. അതേസമയം ജമ്മു കശ്മീർ പോലുള്ള പ്രദേശങ്ങൾക്ക് ആകെ ഫണ്ടിന്റെ 0.6% മാത്രമാണ് ലഭിച്ചത്.

പി.ടി. ഉഷയെപ്പോലുള്ള നോമിനേറ്റഡ് അംഗങ്ങൾ തങ്ങൾ വളർന്നുവന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തന്നെ ഫണ്ട് പൂർണ്ണമായും ചിലവഴിക്കുമ്പോഴാണ് ഇത്തരം വൻതോതിലുള്ള ഫണ്ട് മാറ്റങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്.



 

കർണാടകയ്ക്കു ശേഷം തെലങ്കാനയിലും ബുൾഡോസർ രാജ്

കർണാടകയ്ക്കു ശേഷം  തെലങ്കാനയിലും ബുൾഡോസർ രാജ് അരങ്ങേറിയത് ആശങ്ക ഉളവാക്കുന്ന വാർത്തയാണ്. ഖമ്മം ജില്ലയിലെ വെളുഗുമറ്റ്‌ല ഗ്രാമത്തിലുള്ള ഭൂദാൻ ഭൂമിയിലെ 700 വീടുകളാണ് പൊലീസ് അകമ്പടിയിൽ അടിച്ചു നിരത്തപ്പെട്ടത്. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെ ഫെബ്രുവരി 25-ന് പുലർച്ചെയാണ്, എല്ലാ തിരിച്ചറിയൽ രേഖകളുമുള്ള മൂവായിരത്തോളം പേരെ കോൺഗ്രസ്സ് സർക്കാർ ഭവനരഹിതരാക്കിയത്. 

ആചാര്യ വിനോബ ഭാവെ നേതൃത്വം നൽകിയ ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ വിനോബ നഗറിലെ വീടുകളാണ് കോൺഗ്രസ് സർക്കാർ  പൊളിച്ചു നീക്കിയത്. ഭൂദാൻ പ്രസ്ഥാനത്തിൻ്റെ  പരിമിതമായ ലക്ഷ്യങ്ങളെ പോലും തെലങ്കാനയിലെ  കോൺഗ്രസ്സിന് അംഗീകരിക്കാൻ കഴിയുന്നില്ല എന്നത് ആശ്ചര്യകരമാണ്.

യലഹങ്കയിലെ ബുൾഡോസർ രാജിന്റെ ഇരകൾ ഇപ്പോഴും തെരുവിൽ ജീവിതം തള്ളി നീക്കുകയാണ്. ഇത്തരം മനുഷ്യത്വ ഹീനമായ നടപടികൾക്ക് നേതൃത്വം നൽകാനും നടത്തിപ്പുകാരാവാനും എങ്ങനെ കോൺഗ്രസിന് കഴിയുന്നു? തങ്ങളാണ് ഇടതുപക്ഷം എന്ന് വീമ്പു പറയുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇതിനു മറുപടി പറയണം. തെലങ്കാന സർക്കാരിൻ്റെ കൂറ്റൻ പരസ്യങ്ങൾ കൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ നിറയ്ക്കുന്ന  കോൺഗ്രസിന്റെ ഉത്തരവാദിത്തം ആണത്.

മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേർത്തു നിർത്തി അവർക്ക് പുതിയ വീടുകൾ നൽകി പുനരധിവാസ - പുനർനിർമ്മാണത്തിന്റെ പുതിയ മാതൃക തീർത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സർക്കാർ പട്ടയമുള്ളവരെ  പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്. കേരളത്തിലെ സർക്കാർ പട്ടയം ഇല്ലാത്തവർക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കൽ. ഉത്തരേന്ത്യൻ ബിജെപി സർക്കാരുകളുടെ തനി പകർപ്പാണ് തങ്ങളെന്ന് കോൺഗ്രസ്സ് സർക്കാരുകൾ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെയും ആട്ടിപ്പായിക്കലിന്റെയും കുടില രാഷ്ട്രീയമാണ്  കോൺഗ്രസ്സ് മുന്നോട്ടു വെക്കുന്നത്.

കോൺഗ്രസിന് എവിടെ അധികാരം കിട്ടിയാലും സാധാരണ ജനങ്ങളോട് എന്തായിരിക്കും സമീപനം എന്നതിന്റെ തികഞ്ഞ ഉദാഹരണമാണ് യെലഹങ്കയിലേതും ഖമ്മത്തേതും. ഇവിടെ മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നൂറുകണക്കിന് വീട് വെച്ച് കൊടുക്കും എന്ന് വാഗ്ദാനം ചെയ്ത് ഇപ്പോൾ ആ വാക്ക് വിഴുങ്ങിയത്, ജനങ്ങളോടുള്ള കോൺഗ്രസ് സമീപനത്തിന്റെ മറ്റൊരു രൂപമാണ്. കോൺഗ്രസ് എല്ലാകാലത്തും എല്ലായിടത്തും ഇതേ രീതിയാണ് തുടരുന്നത്.
©പിണറായി വിജയൻ്റെ ജയൻ